
തിരുവനന്തപുരം: ഞായറാഴ്ച വൈകിട്ട് അമ്പൂരിയിൽ മൂന്നു വയസ്സുകാരി ഋതുവേദ വാഹനം കയറി മരിച്ച സംഭവത്തിനു പിന്നാലെ കുഞ്ഞിന്റെ മാതാവ് നിഷ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആര്യങ്കോട് സ്വദേശിയായ നിഷയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൾ ഋതുവേദയുടെ പോസ്റ്റ്മോർട്ടം നടക്കുന്നതിനിടെയാണ് സംഭവം. തിങ്കളാഴ്ച വൈകിട്ടോടെ പോസ്റ്റ്മോർട്ടതിനു ശേഷം ഋതുവേദയുടെ മൃതദേഹം വീട്ടിലെത്തിച്ചു. ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന നിഷയെയും വിട്ടിലെത്തിച്ചു. കുഞ്ഞിന് കണ്ണീരോടെ നാട് വിട ചൊല്ലി. ഞായറാഴ്ച വൈകിട്ടാണ് ഋതുവേദ വാഹന അപകടത്തിൽ മരിച്ചത്. വിനോദസഞ്ചാരത്തിന് എത്തിയ സംഘത്തിലെ മൂന്ന് …
ന്യൂഡൽഹി: ഓണത്തിന് കേരളത്തിന് 100 സ്പെഷ്യൽ ട്രെയിനുകൾ ഓണസമ്മാനമായി അനുവദിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. റൂട്ടുകൾ താമസിയാതെ പ്രസ്താവിക്കും. വേനൽക്കാലത്ത് 15,000 സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തിയിരുന്നു. ജഗന്നാഥയാത്രയ്ക്ക് മുന്നൂറിലധികം സ്പെഷ്യൽ ട്രെയിനുകൾ ഏർപ്പെടുത്തും. നന്ദേഡ് -മുംബൈ, തനക് പുർ -നൻദേഡ് ട്രെയിൻ സർവീസുകൾ കേന്ദ്രമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
LATEST NEWS


വി ബി -ജി- റാം- ജി : സംസ്ഥാനങ്ങൾക്ക് ആദ്യ ഗഡുമായി കേന്ദ്രം 25 863 കോടി രൂപ അനുവദിച്ചു

വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ; ബ്രസീൽ പരാജയപ്പെട്ടത്തിനു പിന്നാലെ ഇതിഹാസ താരം പടിയിറങ്ങി

സ്വത്ത് തർക്കം; മലപ്പുറത്ത് ജ്യേഷ്ഠനെ അനുജൻ കുത്തിക്കൊലപ്പെടുത്തി

കാസർകോട് ആസ്റ്റർ മിംസിൽ ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി വിഭാഗം
കാസർകോട് : തലയിലെയും കഴുത്തിലെയും അർബുദബാധിതർക്ക് കാസർകോട്ആസ്റ്റർ മിംസ് ആശുപത്രിയിൽവിദഗ്ധചികിത്സക്കു അത്യാധുനിക ഓങ്കോളജി വിഭാഗം പ്രവർത്തനം ആരംഭിച്ചു. ഡിപ്പാർട്മെന്റ് ഹെഡ് ഡോ. ഷോൺ .ടി. ജോസഫ് ഉദ്ഘാടനം ചെയ്തു.ചീഫ് ഓപ്പറേറ്റിങ് ഓഫീസർ സുധീർ ബാസുരി,

കേരള തീരത്ത് ന്യൂനമർദ്ദപാത്തി; അതിശക്തമായ മഴ തുടരും; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: ന്യൂനമർദ്ദപാത്തിയുടെ സ്വാധീനത്തിൽ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്.

ഇന്നത്തെ പ്രധാന വാർത്തകൾ
ഗാസയിൽ ഹമാസ് ഭരണം ഒഴിഞ്ഞു; താൽക്കാലിക സമിതിക്ക് ചുമതല.അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രായേലുമായി നിലനിൽക്കുന്ന താൽക്കാലിക വെടിനിർത്തൽ ചർച്ചകളുടെ ഭാഗമായി ഗാസയിലെ തങ്ങളുടെ ഭരണം ഹമാസ് ഔദ്യോഗികമായി പിരിച്ചുവിട്ടു. പകരം ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കാൻ സാങ്കേതിക

ചുഴലിക്കാറ്റ്; കാഞ്ഞങ്ങാട് സ്കൂളിൻ്റെ മേൽക്കൂര പറന്നുപോയി; സ്കൂളിന് ഇന്ന് അവധി
കാസർകോട്: കാഞ്ഞങ്ങാട് സൗത്ത് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൻ്റെ മേൽക്കൂര ശക്തമായ കാറ്റിൽ പറന്നു പോയി. 8 ക്ലാസ് റൂമുകൾക്ക് മുകളിലുള്ള റൂഫിംഗ് ഷീറ്റാണ് കാറ്റിൽ പറന്നു പോയത്. മേൽക്കൂരയുടെ ഷീറ്റ് ഉൾപ്പെടെയുള്ള
LOCAL NEWS

കാസർകോട് ആസ്റ്റർ മിംസിൽ ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി വിഭാഗം
കാസർകോട് : തലയിലെയും കഴുത്തിലെയും അർബുദബാധിതർക്ക് കാസർകോട്ആസ്റ്റർ മിംസ് ആശുപത്രിയിൽവിദഗ്ധചികിത്സക്കു അത്യാധുനിക ഓങ്കോളജി വിഭാഗം പ്രവർത്തനം ആരംഭിച്ചു. ഡിപ്പാർട്മെന്റ് ഹെഡ് ഡോ. ഷോൺ .ടി. ജോസഫ് ഉദ്ഘാടനം ചെയ്തു.ചീഫ് ഓപ്പറേറ്റിങ് ഓഫീസർ സുധീർ ബാസുരി,
STATE NEWS

കേരള തീരത്ത് ന്യൂനമർദ്ദപാത്തി; അതിശക്തമായ മഴ തുടരും; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: ന്യൂനമർദ്ദപാത്തിയുടെ സ്വാധീനത്തിൽ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്.
NATIONAL NEWS

ഓണത്തിന് കേരളത്തിന് 100 പ്രത്യേക ട്രെയിനുകൾ
ന്യൂഡൽഹി: ഓണത്തിന് കേരളത്തിന് 100 സ്പെഷ്യൽ ട്രെയിനുകൾ ഓണസമ്മാനമായി അനുവദിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. റൂട്ടുകൾ താമസിയാതെ പ്രസ്താവിക്കും. വേനൽക്കാലത്ത് 15,000 സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തിയിരുന്നു. ജഗന്നാഥയാത്രയ്ക്ക് മുന്നൂറിലധികം
INTERNATIONAL NEWS

ഇന്നത്തെ പ്രധാന വാർത്തകൾ
ഗാസയിൽ ഹമാസ് ഭരണം ഒഴിഞ്ഞു; താൽക്കാലിക സമിതിക്ക് ചുമതല.അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രായേലുമായി നിലനിൽക്കുന്ന താൽക്കാലിക വെടിനിർത്തൽ ചർച്ചകളുടെ ഭാഗമായി ഗാസയിലെ തങ്ങളുടെ ഭരണം ഹമാസ് ഔദ്യോഗികമായി പിരിച്ചുവിട്ടു. പകരം ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കാൻ സാങ്കേതിക
ENTERTAINMENT NEWS

ആമിര്‍ ഖാന് വീണ്ടും വിവാഹിതനായി! മുംബൈയിലെ വസതിയില്‍ ലളിതമായ ചടങ്ങുകള്‍
മുംബൈ:നടന് ആമിര്‍ ഖാനും കാമുകി ഗൗരി സ്പ്രാട്ടും വിവാഹിതരായി. ഞായറാഴ്ച ഉച്ചയ്ക്ക് 12:45 ഓടെ മുംബൈയിലെ പാലി ഹില്ലിലെ (ബാന്ദ്ര) ആമിറിന്റെ വീട്ടില്‍ വെച്ചാണ് വിവാഹ രേഖകളില്‍ ഇരുവരും ഒപ്പുവച്ചത്. കുടുംബാംഗങ്ങളും വളരെ അടുത്ത
CULTURE

നഗരമാലിന്യം- ഹൃദയമാലിന്യം!
നാരായണന് പേരിയ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായത്- നമ്മുടെ രാജ്യത്തെ സുപ്രീംകോടതി ജഡ്ജിമാര്‍ ചില കേസുകള്‍ പരിഗണിക്കുമ്പോള്‍ ഇങ്ങനെ പറയാറുണ്ട്. ആ വിഭാഗത്തില്‍പ്പെട്ട കേസുകളില്‍ മാത്രമാണ് ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരമുള്ള ഏറ്റവും വലിയ ശിക്ഷ- മരിക്കുന്നത്































