നിലമ്പൂർ: കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തു വീണു മൂന്നു വയസ്സുകാരി മരിച്ചു. വണ്ടൂർ സ്വദേശി ഏറാംതൊടിക സമീറിന്റെയും ഷിജിയയുടെയും ഇളയ മകൾ ഐറ ബിന്ദ് സമീറാണ് മരിച്ചത്. നിലമ്പൂർ മണലോടിയിലെ വാടക ക്വാർട്ടേഴ്സിൽ ഞായറാഴ്ച വൈകിട്ട് 5ന് ആണ് അപകടം. പരിക്കുകളോടെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ച കുഞ്ഞിന് പ്രഥമ ചികിത്സ നൽകി. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകും വഴിയാണ് മരിച്ചത്. തലയ്ക്കേറ്റ പരുക്കാണ് മരണകാരണമായത്. കബറടക്കം തിങ്കളാഴ്ച വല്ലപ്പുഴ ജുമാ മസ്ജിദിൽ നടത്തും. സഹോദരങ്ങൾ: ഷെസ, അഫ്സി.
തിരുവനന്തപുരം: പ്രമാദമായ പാറശാല ഷാരോൺ രാജ് വധക്കേസിൽ ശിക്ഷ വിധി ഇന്ന് പ്രഖ്യാപിക്കും. നെയ്യാറ്റിൻകര അഡീഷ്ണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. ഒന്നാം പ്രതിയായ ഗ്രീഷ്മയും മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവൻ നിർമലകുമാരനും കുറ്റക്കാരാണെന് കോടതി കണ്ടെത്തിയിരുന്നു. വിധി പ്രസ്താവത്തിന് മുന്നേയുളള പ്രോസിക്യൂഷൻ്റേയും പ്രതിഭാഗത്തിന്റെയും അന്തിമവാദം കഴിഞ്ഞ ദിവസം പൂർത്തിയായി. ഗ്രീഷ്മക്ക് ചെകുത്താന്റെ മനസാണന്നും പരമവധി ശിക്ഷ നൽകണമെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്. ഗ്രീഷ്മയുടെ പ്രായം പരിഗണിച്ച് ശിക്ഷയിൽ ഇളവ് നൽകണമെന്ന് പ്രതിഭാഗവും വാദിച്ചു. പ്രതിയായ ഗ്രീഷ്മക്ക് …
കാസർകോട് :അധികാരത്തിൽ വന്നാൽ എൻ.പി.എസ്. അറബിക്കടലിൽ എന്നു പറഞ്ഞ ഇടതു സർക്കാർ എട്ടര വർഷത്തെ ഭരണം പൂർത്തിയാക്കുമ്പോൾ കേരളത്തെ കടക്കെണിയിലാക്കിയെന്ന് കെ പി എസ് ടി എ സംസ്ഥാന പ്രസിഡൻ്റ് കെ. അബ്ദുൾ മജീദ്
നിലമ്പൂർ: കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തു വീണു മൂന്നു വയസ്സുകാരി മരിച്ചു. വണ്ടൂർ സ്വദേശി ഏറാംതൊടിക സമീറിന്റെയും ഷിജിയയുടെയും ഇളയ മകൾ ഐറ ബിന്ദ് സമീറാണ് മരിച്ചത്. നിലമ്പൂർ മണലോടിയിലെ വാടക ക്വാർട്ടേഴ്സിൽ ഞായറാഴ്ച വൈകിട്ട് 5ന്
ലക്നൗ: നിരവധി തവണ ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് 25 കാരനായ കാമുകൻ കാമുകിയെയും ആറ് വയസ്സ്കാരിയായ മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മല്ലിഹാബാദിലാണ് നടുക്കുന്ന സംഭവം നടന്നത്. 1600 തവണ ഫോണ്‍ വിളിച്ചിട്ടും
ദോഹ: ഗാസയിൽ വെടിനിർത്തലിനുള്ള കരാർ ഇസ്രയേലും ഹമാസും അംഗീകരിച്ചതായി റിപ്പോർട്ട്. ദോഹയില്‍നടന്ന മധ്യസ്ഥചര്‍ച്ച ഫലം കണ്ടതോടെ അന്തിമ വെടിനിര്‍ത്തല്‍ കരാര്‍ ഉടന്‍ പ്രഖ്യാപിക്കും. 15 മാസം നീണ്ട യുദ്ധത്തിനാണ് ഇതോടെ അവസാനമാകുന്നത്. കഴിഞ്ഞ ദിവസം
Author: കൂക്കാനം റഹ്മാന് വലതു വശത്തു നില്ക്കുന്ന ശകുന്തള ഇടതുവശത്ത് തൊട്ട് നില്ക്കുന്ന പ്രേമലത അതിനടുത്ത് നില്ക്കുന്ന രമണി. ഇവര്‍ 1974-75 വര്‍ഷം കരിവെള്ളൂര്‍ നോര്‍ത്ത് എല്‍.പി.സ്കൂളിലെ എന്റെ പ്രിയ വിദ്യാര്‍ത്ഥിനികളായിരുന്നു. അന്ന് എന്റെ
Author: കൂക്കാനം റഹ്മാന് ഇന്നും അയാളുടെ നടത്തം കണ്ടു. നോക്കി നിന്നു പോകും ആ സ്റ്റൈലന്‍ നടത്തം. സന്ധ്യാസമയത്തെ സവാരിയിലും തൂവെള്ള വസ്ത്രം തന്നെ. മെല്ലെയുള്ള നടത്തത്തില്‍ ചിലപ്പോള്‍ കൂട്ടുകാരെയും കാണാം. നേരില്‍ സംസാരിക്കാന്‍
You cannot copy content of this page