
തളിപ്പറമ്പ്: വീട്ടിൽ ഇലക്ട്രിക്കൽ റിപ്പയറിങ് ചെയ്യുന്നതിനിടെ യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പട്ടുവം ഇല്ലം പറമ്പിലെ തച്ചിറാണ്ടി വീട്ടില്‍ ശശിയുടെ മകന് ടി സിബിന് (26) ആണ് മരിച്ചത്. തളിപ്പറമ്പിലെ ജിയോ മൊബൈല്‍ കമ്പനിയിലെ ടെക്നീഷ്യനാണ് സിബിൻ. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. വീട്ടില്‍ ഇലക്ട്രിക്ക് റിപ്പേര്‍ നടത്തവെ അബദ്ധത്തില്‍ ഷോക്കേറ്റാണ് മരണം സംഭവിച്ചത്. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്കാരം ഞായറാഴ്ച പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നടക്കും. ശോഭയാണ് മാതാവ്. …
1. യു.എസ് – ഇറാൻ സംഘർഷം കടുക്കുന്നു.ഇറാനുമായുള്ള താൽക്കാലിക സമാധാന കരാർ അവസാനിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമായിരിക്കുകയാണ്. സ്ട്രെയിറ്റ് ഓഫ് ഹോർമൂസ് , ബുഷെർ ഉൾപ്പെടെയുള്ള ഇറാന്റെ തന്ത്രപ്രധാനമായ തീരദേശ മേഖലകളിൽ യു.എസ് സൈന്യം ശക്തമായ വ്യോമാക്രമണം നടത്തി. യു.എസ് കരാർ ലംഘനങ്ങൾ തുടർന്നാൽ തങ്ങളും സമാധാന വ്യവസ്ഥകൾ പാലിക്കാൻ ബാധ്യസ്ഥരല്ലെന്ന് ഇറാന്റെ യു.എൻ അംബാസഡർ മുന്നറിയിപ്പ് നൽകി. അതേസമയം ഒമാനിൽ സ്ട്രെയിറ്റ് ഓഫ് ഹോർമൂസിലെ സുരക്ഷയുമായി …
LATEST NEWS


ഹോസ്റ്റൽ ബസ് കൈമാറ്റ ചടങ്ങിനിടെ ജീവനക്കാരന്റെ പൂജ; കേരള കേന്ദ്ര സർവ്വകലാശാലയിൽ വീണ്ടും വിവാദം

മോദി താമസിച്ച മെൽബണിലെ ഹോട്ടലിൽ കടന്നുകയറി തീവ്ര വലതുപക്ഷ-കുടിയേറ്റ വിരുദ്ധന്റെ പ്രതിഷേധം

ഇന്നത്തെ പ്രധാന വാർത്തകൾ

വീട്ടിലെ ജോലിക്കിടെ യുവാവ് ഷോക്കേറ്റു മരിച്ചു
തളിപ്പറമ്പ്: വീട്ടിൽ ഇലക്ട്രിക്കൽ റിപ്പയറിങ് ചെയ്യുന്നതിനിടെ യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പട്ടുവം ഇല്ലം പറമ്പിലെ തച്ചിറാണ്ടി വീട്ടില്‍ ശശിയുടെ മകന് ടി സിബിന് (26) ആണ് മരിച്ചത്. തളിപ്പറമ്പിലെ ജിയോ മൊബൈല്‍

ഇന്നത്തെ പ്രധാന വാർത്തകൾ
1. യു.എസ് – ഇറാൻ സംഘർഷം കടുക്കുന്നു.ഇറാനുമായുള്ള താൽക്കാലിക സമാധാന കരാർ അവസാനിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമായിരിക്കുകയാണ്. സ്ട്രെയിറ്റ് ഓഫ് ഹോർമൂസ് , ബുഷെർ

വീടുകയറി പത്തൊൻപതുകാരിയെ ആക്രമിച്ച സംഭവം: പിതാവിന് പിന്നാലെ മകൻ മിഥുനും അറസ്റ്റിൽ
കൊല്ലം: അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽക്കയറി മർദിക്കുകയും മുറ്റത്തേക്കു വലിച്ചെറിയുകയും ചെയ്ത സംഭവത്തിലെ പ്രതി മിഥുൻ അറസ്റ്റിൽ. ശാലേംപുരം സ്വദേശിനി ഹന്ന ഫിലിപ്പ് രാജിയെ ആക്രമിച്ച കേസിലാണ് യുവാവിനെ പിടികൂടിയത്. കേസിൽ യുവാവിന്റെ പിതാവ് സുനിൽകുമാറിനെ

പ്രശസ്ത പിന്നണി ഗായിക എസ്.ജാനകി അന്തരിച്ചു
ബെംഗളൂരു: പ്രശസ്ത പിന്നണി ഗായിക എസ്.ജാനകി അന്തരിച്ചു. 88 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നു മൈസൂരുവിലായിരുന്നു അന്ത്യം. തെലുങ്ക്, കന്നട, മലയാളം, തമിഴ്, ഹിന്ദി, ഒഡിയ, ബംഗാളി, മറാഠി, തുളു, ഉർദു, ഗുജറാത്തി, പഞ്ചാബി,
LOCAL NEWS

ക്ലാസിക് ലെജന്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ യെസ്ഡി സ്ക്രാമ്പ്ളർ കാസര്‍കോട് ജില്ലയിൽ ഔദ്യോഗികമായി ലോഞ്ചു ചെയ്തു
പെരിയ:ക്ലാസിക് ലെജന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി യുടെ യെസ്ഡി സ്ക്രാമ്പ്ളറിന്റെ കാസര്‍കോട് ജില്ലയിലെ ഓഫീഷ്യല്‍ ലോഞ്ചു പെരിയയിലെ ജാവ യെസ്ഡി ഷോറൂമില്‍ നടന്നു.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഇ പി .ഹാരിസ് ഒഫീഷ്യല്‍ ലോഞ്ച്നിര്വ്വഹിച്ചു. വാര്‍ഡ്
STATE NEWS

വീട്ടിലെ ജോലിക്കിടെ യുവാവ് ഷോക്കേറ്റു മരിച്ചു
തളിപ്പറമ്പ്: വീട്ടിൽ ഇലക്ട്രിക്കൽ റിപ്പയറിങ് ചെയ്യുന്നതിനിടെ യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പട്ടുവം ഇല്ലം പറമ്പിലെ തച്ചിറാണ്ടി വീട്ടില്‍ ശശിയുടെ മകന് ടി സിബിന് (26) ആണ് മരിച്ചത്. തളിപ്പറമ്പിലെ ജിയോ മൊബൈല്‍
NATIONAL NEWS

പോക്സോ കേസിലെ പ്രതി ജയിലില്‍ നിന്ന് ഇറങ്ങിയ ഉടനെ കൊന്നത് ആറുപേരെ; ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം പരാതിക്കാരിയെയും കുടുംബത്തെയും കൊലപ്പെടുത്തി, കൂട്ടക്കൊലപാതകത്തില്‍ നടുങ്ങി തെലുങ്കാന
ഹൈദരാബാദ്: പോക്സോ കേസിലെ പ്രതി ഇരയായ 16 കാരിയെ അടക്കം ആറുപേരെ കൊലപ്പെടുത്തി. തെലുങ്കാന ജില്ലയിലെ റംഗാ റെഡ്ഡിയിലാണ് നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്. സംഭവത്തില്‍ പ്രതിയായ റായ്വാലഗുഡ സ്വദേശിയായ രാജു കുമാര്‍(38) ഒളിവില്‍
INTERNATIONAL NEWS

ഇന്നത്തെ പ്രധാന വാർത്തകൾ
1. യു.എസ് – ഇറാൻ സംഘർഷം കടുക്കുന്നു.ഇറാനുമായുള്ള താൽക്കാലിക സമാധാന കരാർ അവസാനിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമായിരിക്കുകയാണ്. സ്ട്രെയിറ്റ് ഓഫ് ഹോർമൂസ് , ബുഷെർ
ENTERTAINMENT NEWS

പ്രശസ്ത പിന്നണി ഗായിക എസ്.ജാനകി അന്തരിച്ചു
ബെംഗളൂരു: പ്രശസ്ത പിന്നണി ഗായിക എസ്.ജാനകി അന്തരിച്ചു. 88 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നു മൈസൂരുവിലായിരുന്നു അന്ത്യം. തെലുങ്ക്, കന്നട, മലയാളം, തമിഴ്, ഹിന്ദി, ഒഡിയ, ബംഗാളി, മറാഠി, തുളു, ഉർദു, ഗുജറാത്തി, പഞ്ചാബി,
CULTURE

നഗരമാലിന്യം- ഹൃദയമാലിന്യം!
നാരായണന് പേരിയ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായത്- നമ്മുടെ രാജ്യത്തെ സുപ്രീംകോടതി ജഡ്ജിമാര്‍ ചില കേസുകള്‍ പരിഗണിക്കുമ്പോള്‍ ഇങ്ങനെ പറയാറുണ്ട്. ആ വിഭാഗത്തില്‍പ്പെട്ട കേസുകളില്‍ മാത്രമാണ് ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരമുള്ള ഏറ്റവും വലിയ ശിക്ഷ- മരിക്കുന്നത്


































