ഗസല്‍ ഇതിഹാസം പങ്കജ് ഉദാസ് വിട വാങ്ങി; മറയുന്നത് ശ്രുതിമാധുര്യമുള്ള ഗാനാലാപന ശൈലിക്കുടമ

പ്രശസ്ത ഗായകനും പത്മശ്രീ ജേതാവുമായ പങ്കജ് ഉദാസ് അന്തരിച്ചു. 72 വയസായിരുന്നു. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. തിങ്കളാഴ്ച വൈകിട്ട് കുടുംബം ഔദ്യോഗിക പ്രസ്താവനയിലൂടെ മരണം സ്ഥിരീകരിച്ചു. ഹിന്ദി സിനിമയ്ക്കും ഇന്ത്യന്‍ പോപ് സംഗീതത്തിനും പങ്കജ് ഉദാസ് നല്‍കിയ സംഭാവന സമാനതകളില്ലാത്തതായിരുന്നു. ലാളിത്യം കൊണ്ടും സാഹിത്യഭംഗി കൊണ്ടും മാധുര്യം കൊണ്ടും ഗസലിനെ ജനമനസുകളില്‍ പ്രതിഷ്ഠിക്കുന്നതില്‍ പങ്കജ് ഉദാസ് വഹിച്ച പങ്ക് വളരെ വലുതാണ്. പ്രണയത്തിന്റെ ഭാവനങ്ങളെ വളരെ …

സിപിഐ സ്ഥാനാര്‍ഥികളായി; മാവേലിക്കരയിലെ സസ്‌പെന്‍സ് അവസാനിച്ചു, അരുണ്‍കുമാര്‍ തന്നെ സ്ഥാനാര്‍ഥി, വയനാട്ടില്‍ ആനിരാജ, തൃശൂരില്‍ വി എസ് സുനില്‍കുമാര്‍, തിരുവനന്തപുരത്ത് പന്ന്യന്‍

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ത്ഥികളായി. വയനാട്ടില്‍ ആനിരാജ മത്സരിക്കും. മാവേലിക്കരയില്‍ സി എ അരുണ്‍കുമാറും തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രനും മത്സരിക്കും. തൃശൂരില്‍ വി എസ് സുനില്‍കുമാറും മത്സരരംഗത്തുണ്ടാകും. സിപിഐ എക്സിക്യൂട്ടീവിലാണ് തീരുമാനമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.മാവേലിക്കര ലോക്‌സഭ മണ്ഡലത്തില്‍ ആരാകും സ്ഥാനാര്‍ത്ഥിയാകുകയെന്നതായിരുന്നു സസ്‌പെന്‍സ്. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉള്‍പ്പെടെ മൂന്നു പേരുടെ സാധ്യത സ്ഥാനാര്‍ത്ഥി പട്ടിക സിപിഐ കൊല്ലം ജില്ലാ കൗണ്‍സില്‍ തയ്യാറാക്കിയിരുന്നു. കോട്ടയം, കൊല്ലം ജില്ലാ കൗണ്‍സിലുകള്‍ ഇന്നലെ …

തൃശൂരില്‍ ബസ് മറിഞ്ഞതായി ഫോണ്‍ സന്ദേശം; അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയത് ആറ് ആംബുലന്‍സും ഫയര്‍ഫോഴ്‌സും; സ്ഥലത്തെത്തിയപ്പോള്‍ കണ്ടത്

തൃശൂര്‍: തൃശൂരില്‍ ബസ് മറിഞ്ഞതായി വ്യാജസന്ദേശം. കേച്ചേരി പുഴയിലേക്ക് ബസ് മറിഞ്ഞുവെന്നും നിരവധി പേര്‍ക്ക് പരിക്ക് പറ്റിയെന്നുമായിരുന്നു വ്യാജസന്ദേശം. വിവരമറിഞ്ഞ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ആറ് ആംബുലന്‍സും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തുകയും ചെയ്തു. അപകടവിവരത്തെപ്പറ്റി ആരാഞ്ഞുവെങ്കിലും അങ്ങനെയൊരു അപകടം നടന്നതായി നാട്ടുകാര്‍ക്കും അറിവില്ല. തുടര്‍ന്ന് വിശദമായി അന്വേഷിച്ചപ്പോഴാണ് വ്യാജ സന്ദേശം ആണെന്ന് വ്യക്തമായത്. ചില മാധ്യമ സ്ഥാപനങ്ങളിലും ഇതേ സന്ദേശം വന്നിരുന്നു. സന്ദേശം ലഭിച്ച നമ്പര്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. എവിടെ നിന്നാണ് വ്യാജസന്ദേശം വന്നതെന്ന് വ്യക്തമല്ല. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

ഉത്സവ സ്ഥലത്തെ വഴക്കിനെച്ചൊല്ലി അമ്മയെ മകൻ മർദ്ദിച്ചു കൊലപ്പെടുത്തി; ദാരുണ സംഭവം കായംകുളത്ത്; പ്രതി കസ്റ്റഡിയിൽ

കായംകുളം:ആലപ്പുഴ  കായംകുളത്തു മകൻ അമ്മയെ മർദിച്ചു കൊലപ്പെടുത്തി. പുതുപ്പള്ളി മഹിളമുക്ക് പണിക്കശ്ശേരി ശാന്തമ്മ (71) ആണ് കൊല്ലപ്പെട്ടത്. ശാന്തമ്മയെ മർദ്ദിച്ച ഇളയ മകൻ ബ്രഹ്മദേവനെ(43) കായംകുളം പൊലീസ് കസ്റ്റഡിയിൽ എടുത്തു. മർദ്ദനമേറ്റ ശാന്തമ്മ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. കസ്റ്റഡിയിലുള്ള മകനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. ശാന്തമ്മയുടെ വീടിന് സമീപത്ത്  അമ്പലത്തിൽ ഉത്സവം നടക്കുന്നുണ്ടായിരുന്നു. ഉത്സവ പറമ്പിൽ ഭക്ഷണം കഴിക്കുന്നതിനിടെ ശാന്തമ്മ നാട്ടുകാരിൽ ചിലരുമായി വഴക്കിട്ടു. ഇതിനെ തുടർന്ന് …

സ്വര്‍ണ കേക്ക് മുറിച്ച് നടി ഉര്‍വശിയുടെ പിറന്നാളാഘോഷം; വില മൂന്നു കോടി രൂപ

പിറന്നാള്‍ ആഘോഷങ്ങള്‍ എങ്ങനെ വ്യത്യസ്തമാക്കാമെന്നാണ് പലരും ചിന്തിക്കാറുള്ളത്. ബോളിവുഡ് താരം ഉര്‍വശി റൗട്ടേലയുടെ പിറന്നാള്‍ ആഘോഷം വ്യത്യസ്തമാക്കിയത് കേക്ക് ആയിരുന്നു. സ്വര്‍ണ കേക്ക് മുറിച്ചാണ് ഉര്‍വശി തന്റെ 30-ാം പിറന്നാള്‍ ആഘോഷിച്ചത്. ഹണി സിങ്ങിന്റെ പുതിയ സംഗീത ആല്‍ബമായ ലവ് ദോസ് 2 വിന്റെ സെറ്റിലായിരുന്നു പിറന്നാള്‍ ആഘോഷം. റാപ്പര്‍ ഹണി സിങ്ങാണ് താരത്തിന് 24 കാരറ്റ് സ്വര്‍ണം കൊണ്ട് നിര്‍മിച്ച കേക്ക് സര്‍പ്രൈസായി സമ്മാനിച്ചത്. മൂന്നു കോടി രൂപ വിലമതിക്കുന്നതാണ് കേക്ക് എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. …

മാസപ്പടി; സി.എം. ആർ.എല്ലിന് വേണ്ടി മുഖ്യമന്ത്രി ഇടപെട്ടതിൻ്റെ തെളിവുകൾ പുറത്ത് വിട്ട് മാത്യു കുഴൽ നാടൻ;മുഖ്യമന്ത്രിയും വീണയും കൂടുതൽ കുരുക്കിലേക്ക്

തിരുവനന്തപുരം: വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് മാത്യു കുഴല്‍നാടൻ എംഎല്‍എ.ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള കരിമണല്‍ കമ്പനി സിഎംആർഎല്ലിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ ഇടപ്പെട്ടതിൻ്റെ തെളിവുകളാണ് തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ പുറത്ത് വിട്ടത്.ഭൂപരിഷ്ക്കരണ നിയമത്തില്‍ ഇളവ് തേടിയുള്ള അപേക്ഷയില്‍ മുഖ്യമന്ത്രി ഇടപ്പെട്ടതിൻ്റെ വിവരങ്ങളാണ് കുഴൽ നാടൻ പുറത്തുവിട്ടത്. ഇതിനായി മുഖ്യമന്ത്രി നേരിട്ട് വിളിച്ച യോഗത്തിൻ്റെ മിനുട്ട്സിൻ്റെ പകർപ്പും മാത്യൂ മാധ്യമങ്ങള്‍ക്ക് നല്‍കി. ഇതുവഴി തോട്ടപ്പള്ളിയിലെ ഖനനം സിഎംആർഎല്ലിന് …

ഭാര്യ പിണങ്ങിപ്പോയതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യാന്‍ മദ്യത്തില്‍ സയനൈഡ് കലര്‍ത്തി വച്ചു; എടുത്തു കുടിച്ച സഹോദരന്റെ സുഹൃത്ത് മരിച്ചു, ഒടുക്കം കേസുമായി

സയനൈഡ് കലര്‍ത്തി വച്ച മദ്യം എടുത്തു കുടിച്ച യുവാവ് മരിച്ചു. സുഹൃത്ത് അതീവ ഗുരുതരാവസ്ഥയില്‍. തമിഴ് നാട് സേലം മുള്ളുവടി ഗേറ്റിനു സമീപത്താണ് സംഭവം. ഭാര്യ പിണങ്ങിപ്പോയതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യാനുള്ള യുവാവിന്റെ ശ്രമത്തിനിടെയാണ് സഹോദരന്റെ ജീവന്‍ അപകടത്തിലാക്കുകയും സുഹൃത്തിന്റെ ജീവനെടുക്കുകയും ചെയ്തത്. മുള്ളുവടി മക്കാന്‍ സ്ട്രീറ്റില്‍ താമസിക്കുന്ന അസീര്‍ ഹുസൈനാണ് ആത്മഹത്യചെയ്യാന്‍ മദ്യത്തില്‍ സയനൈഡ് കലര്‍ത്തിവച്ചത്. ഇതറിയാതെ സഹോദരന്‍ സദ്ദാം ഹുസൈനും സുഹൃത്ത് അസൈനും മദ്യം എടുത്തുകുടിക്കുകയായിരുന്നു. ഗുരുതര നിലയിലായ അസൈന്‍ ആശുപത്രിയില്‍ ചികില്‍സക്കിടേ മരിച്ചു. …

സംസ്ഥാനത്തെ ഏറ്റവും വലിയ നഗരസഭ ആസ്ഥാന മന്ദിരം നാടിന് സമര്‍പ്പിച്ചു

നീലേശ്വരം: വികസന ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ചുകൊണ്ട് സംസ്ഥാനത്തെ ഏറ്റവും വലുതും ആധുനികവുമായ നഗരസഭ ആസ്ഥാന മന്ദിരം നീലേശ്വരത്തിന് എം.ബി രാജേഷ് നാടിന് സമര്‍പ്പിച്ചു. നീലേശ്വരം പുഴയോരത്ത് കച്ചേരിക്കടവ് റോഡില്‍ നഗരസഭ വിലയ്ക്ക് വാങ്ങിയ 75 സെന്റ് ഭൂമിയില്‍ 30,000 ചതുര അടി വിസ്തൃതിയിലാണ് 11.3 കോടി രൂപ ചെലവില്‍ മൂന്നുനില മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ആദ്യ രണ്ടു നിലകളിലായിട്ടായിരിക്കും വിവിധ സെക്ഷനുകളുടെ പ്രവര്‍ത്തനവും ഫ്രണ്ട് ഓഫീസ് സംവിധാനവും. വിവിധ ആവശ്യങ്ങള്‍ക്കായി വരുന്ന പൊതുജനങ്ങള്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും …

കണ്ണൂരില്‍ കെ സുധാകരന്‍ തന്നെ മത്സരിക്കും; നിര്‍ദ്ദേശമിറക്കി എഐസിസി; ഇത്തവണ പോരാട്ടം കടുക്കും

കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. തിങ്കളാഴ്ച എഐസിസി നേതൃത്വമാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. ജില്ലാ- സംസ്ഥാന നേതാക്കളുടെ സമ്മര്‍ദ്ദത്തെതുടര്‍ന്നാണ് സുധാകരനെ വീണ്ടും മത്സരിപ്പിക്കാന്‍ എഐസിസി തീരുമാനമെടുത്തത്. ഇക്കുറി കണ്ണൂരില്‍ നിന്നും മത്സരിക്കാന്‍ ഇല്ലെന്ന് കെ സുധാകരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കെപിസിസി പ്രസിഡന്റ് പദവിയും എംപി സ്ഥാനവും ഒരുപോലെ കൊണ്ടുപോകാന്‍ കഴിയുന്നില്ലെന്നും ഇരട്ടപ്പദവി വേണ്ടെന്നും സുധാകരന്‍ വ്യക്തമാക്കിയിരുന്നു. പലതവണ ജില്ലാ നേതാക്കള്‍ സുധാകരനോട് തീരുമാനം പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും …

ഗ്യാൻവാപി പള്ളി സമുച്ചയത്തിൽ ഹിന്ദുക്കൾക്ക് ആരാധന തുടരാം; പള്ളിക്കമ്മിറ്റിക്ക് തിരിച്ചടിയായി അലഹബാദ് ഹൈക്കോടതി വിധി

ന്യൂഡൽഹി∙ ഗ്യാൻവാപി പള്ളി സമുച്ചയത്തില്‍ ഹിന്ദുവിഭാഗത്തിന് ആരാധന തുടരാമെന്ന് അലഹബാദ് ഹൈക്കോടതി. പൂജ അനുവദിച്ചതിനെ ചോദ്യം ചെയ്തുള്ള പള്ളിക്കമ്മറ്റിയുടെ ഹർജിയിലാണ് അലഹാബാദ് ഹൈക്കോടതി വിധി. ജനുവരി 31–നാണ് ഗ്യാൻവാപി പള്ളിൽ പൂജ നടത്താൻ വാരാണസി ജില്ലാ കോടതി അനുമതി നൽകിയത്.തൻ്റെ മുത്തച്ഛൻ സോമനാഥ് വ്യാസ് 1993 ഡിസംബർ വരെ അവിടെ പൂജ നടത്തിയിരുന്നു എന്ന് കാണിച്ച് ശൈലേന്ദ്ര കുമാർ പാഠക് എന്ന വ്യക്തിയാണ് ഹർജി നൽകിയത്. പാരമ്പര്യമായി പൂജ ചെയ്തുവരുന്ന തന്നെ തെഹ്ഖാനയ്ക്കുള്ളിൽ പ്രവേശിക്കാനും പൂജ തുടരാനും …

പിക്കപ്പ് വാനില്‍ 107 കിലോ കഞ്ചാവ് കടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍; നടന്നത് ജില്ലയിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ട

കാസര്‍കോട്: പെര്‍ളയില്‍ വന്‍ കഞ്ചാവ് വേട്ട. പിക്കപ്പ് വാനില്‍ 107 കിലോ കഞ്ചാവ് കടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. കുമ്പള ശാന്തിപ്പള്ളം സ്വദേശി ഷഹീര്‍ റഹീം(36), അമേക്കള സ്വദേശി ഷരീഫ്(52) എന്നിവരെയാണ് കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. ഞായറാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അമല്‍ രാജനും സംഘവും പെര്‍ളയില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. അസമയത്ത് അമിത വേഗതയിലെത്തിയ പിക്കപ്പിനെ കൈ നീട്ടി തടയുകയും …

തെറിവിളിയും രാജി ഭീഷണിയും; സമരാഗ്‌നിയില്‍ ഇനി സുധാകരനും സതീശനും ഒന്നിച്ചിരിക്കില്ല, സംയുക്ത വാര്‍ത്താസമ്മേളനം ഇല്ല

ആലപ്പുഴയിലെ വാര്‍ത്താസമ്മേളനത്തിനിടെ വിഡി സതീശന്‍ വൈകിയെത്തിയതിന് കെ സുധാകരന്‍ അസഭ്യ പ്രയോഗം നടത്തിയതിനു പിന്നാലെ സമരാഗ്‌നിയില്‍ ഇനി സുധാകരനും സതീശനും ഒന്നിച്ചിരിക്കേണ്ടതില്ലെന്ന് തീരുമാനം. കെ സുധാകരന്‍ മാധ്യമങ്ങളുടെ മുന്നില്‍വെച്ച് വിഡി സതീശനെ തെറി വിളിച്ചത് വലിയ വിവാദമായിരുന്നു. സുധാകരന്റെ അസഭ്യവര്‍ഷത്തില്‍ പ്രതിഷേധിച്ച് വിഡി സതീശന്‍ രാജിഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇനി മുതല്‍ സമരാഗ്‌നി യാത്രയില്‍ ഇരുവരും ഒന്നിച്ച് വാര്‍ത്താസമ്മേളനം നടത്തേണ്ടതില്ലെന്ന തീരുമാനത്തില്‍ എത്തിയത്.പത്തനംതിട്ടയില്‍ തിങ്കളാഴ്ച കെ സുധാകരനും വിഡി സതീശനും സംയുക്തമായി പങ്കെടുക്കേണ്ടിയിരുന്ന വാര്‍ത്താസമ്മേളനം …

പ്രധാന മന്ത്രി നാളെ തിരുവനന്തപുരത്ത്;കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്ത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി എത്തുന്നത്.ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. 3 മാസത്തിനിടെ പ്രധാനമന്ത്രിയുടെ മൂന്നാം കേരളാ സന്ദർശനമാണിത്.നേരത്തെ തൃശ്ശൂരും, കൊച്ചിയിലും മോദി റാലിയിൽ പങ്കെടുത്തിരുന്നു.  തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പിസി ജോര്‍ജിന്റെ കേരള ജനപക്ഷം സെക്കുലര്‍ ബിജെപിയുമായി ലയിക്കും. രാവിലെ 10ന് വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി വിഎസ്‌എസ്സിയിലേക്കു പോകും. വിവിധ പദ്ധതികളുടെ …

ഇലക്ട്രിക്ക് പോസ്റ്റില്‍ ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

ചെമ്പല്ലിക്കുണ്ട് പാലത്തിന് സമീപം ഇലക്ട്രിക്ക് പോസ്റ്റില്‍ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. മുട്ടം അങ്ങാടി സ്വദേശിയായ കൊട്ടക്കര റിയാസ്(33)ആണ് മരിച്ചത്. ഈമാസം 19 ന് രാത്രിയില്‍ കൊവ്വപുറത്ത് നിന്ന് മുട്ടം ഭാഗത്തേക്ക് വരുന്ന വഴിയായിരുന്നു അപകടം. ഉടനെ തന്നെ നാട്ടുകാര്‍ കണ്ണൂര്‍ പരിയാരം ഗവ: മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു.തുടര്‍ന്ന് തിവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയവെ തിങ്കളാഴ്ച പുലര്‍ച്ചേ 4 മണിയോടെയായിരുന്നു അന്ത്യം. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.ബറടക്കം …

ഏഴാം ക്ലാസുകാരന്‍ യൂണിഫോമില്‍ ആത്മഹത്യ ചെയ്തു; അധ്യാപകര്‍ വടി കൊണ്ട് തല്ലിയതായി കണ്ടെത്തി; അധ്യാപികയടക്കം രണ്ടുപേര്‍ക്കെതിരെ കേസെടുത്തു

കാട്ടൂരിലെ ഏഴാം ക്ലാസുകാരന്റെ ആത്മഹത്യയില്‍ രണ്ട് അധ്യാപകര്‍ക്ക് എതിരെ കേസെടുത്തു. കായികാധ്യാപകന്‍ ക്രിസ്തുദാസ്, രമ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും വടികൊണ്ട് തല്ലിയതിനുമാണ് കേസ്. അധ്യാപകരെ നേരത്തെ സ്‌കൂള്‍ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണ പുരോഗതിയുടെ അടിസ്ഥാനത്തില്‍ മറ്റു വകുപ്പുകള്‍ കൂടി ചുമത്തും എന്ന് പൊലീസ് അറിയിച്ചു. ഫെബ്രുവരി 15നാണ് ആലപ്പുഴ കാട്ടൂരില്‍ 13 വയസ്സുകാരന്‍ പ്രജിത്ത് സ്‌കൂള്‍ വിട്ടു വന്നശേഷം യൂണിഫോമില്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ക്ലാസില്‍ താമസിച്ചു എത്തിയതിന് അധ്യാപകരുടെ ശിക്ഷാനടപടിയില്‍ മനം …

കരുവന്നൂർ പാലത്തിൽ വീണ്ടും ആത്മഹത്യ ശ്രമം; പുഴയിലേക്ക് ചാടിയ കാസര്‍കോട് സ്വദേശിക്ക് രക്ഷയായത് പുല്ല്

തൃശൂർ: കരുവന്നൂർ പാലം ആത്മഹത്യ മുനമ്പാകുന്നു. പാലത്തിൽനിന്നും പുഴയിലൂലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ചത് കാസർകോട് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. പല്ലിശ്ശേരിയിൽ താമസിക്കുന്ന കാസർകോട് സ്വദേശി വാഴപ്പിള്ളി രാജേഷ് (51) ആണ് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയത്. തിങ്കളാഴ്ച രാവിലെയാണ് കുടുംബ പ്രശ്നങ്ങളെതുടർന്ന് രാജേഷ് പുഴയിലേക്ക് എടുത്ത് ചാടിയത്. പുഴയിൽ ഒഴുകിയെത്തിയ പുല്ലിൽ പിടുത്തം കിട്ടിയതിനാൽ രക്ഷപ്പെട്ടു. പിന്നീട് നാട്ടുകാർ ബോട്ടിറക്കി വലിച്ചു കരയ്ക്കുകയറ്റുകയായിരുന്നു. ഫയർ ഫോഴ്സ് എത്തി ആശുപത്രിയിലേക്ക് മാറ്റി. കരുവന്നൂർ പാലം തുടർച്ചയായി ആത്മഹത്യാ മുനമ്പാകുന്നതിൽ നാട്ടുകാർ …

പരിചയം മുതലെടുത്ത് ലോഡ്ജിലേക്കെത്തിച്ചു; മുണ്ട് വായില്‍ തിരുകി യുവതിയെ ബലാത്സംഗം ചെയ്തു; കൊല്ലത്ത് യുവാവ് പിടിയില്‍

കൊല്ലം: പരിചയക്കാരിയായ യുവതിയെ ലോഡ്ജിലേക്ക് വിളിച്ച്‌ വരുത്തി ബലാത്സംഗം ചെയ്ത സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശി ശ്യാം സുന്ദറാണ് ഈസ്റ്റ് പൊലീസിന്‍റെ പിടിയിലായത്. പീഡനത്തിന് ഇരയായ യുവതിയുമായി പ്രതിക്ക് നേരെത്ത് പരിചയമുണ്ടായിരുന്നു. ഈ അടുപ്പം മുതലെടുത്താണ് ശ്യാം യുവതിയെ ആശ്രാമത്തെ ലോഡ്ജിലെത്തിച്ച്‌ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവതിയെ ശ്യാം സുന്ദർ  ലോഡ്ജ് മുറിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെ വെച്ച്‌  യുവതിയെ ബലാത്സംഗം ചെയ്യുകയും നഗ്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തുകയും ചെയ്തു. പിന്നീട് …

സംസ്ഥാനത്ത് ചൂടു കൂടുന്നു; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് കനത്ത ചൂട് തുടരുമെന്നു മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ്.പാലക്കാട് ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ്. കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസ്. കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ട്.സാധാരണയേക്കാള്‍ 2 മുതല്‍ 4 വരെ ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍ ഉയരാന്‍ …