
തൃക്കരിപ്പൂർ: സന്ദീപ് വാര്യർ എം എൽ എ ക്കു ഫോണിലൂടെ വധഭീഷണി. വാര്യരെ വെടിവെച്ചു കൊല്ലുമെന്നാണ് ഭീഷണിപ്പെടുത്തിയതെന്ന് പറയുന്നു .ചന്തേര പോലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലം സ്വദേശിയാണ് ഫോൺ കോളിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. വാരണാസിയിൽ നിന്നാണ് വധഭീഷണി ഉയർത്തിയതെന്ന് കരുതുന്നു. എന്നാൽ ആർ എസ് എസ് പ്രവർത്തകനാണ് തനിക്കെതിരെ വധഭീഷണി ഉയർത്തിയതെന്ന് സന്ദീപ് വാര്യർ ആരോപിച്ചു. പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ആലപ്പുഴ: ജി. സുധാകരൻ എംഎൽഎ , എംഎൽഎമാരുടെ രാജാവാകേണ്ടെന്ന് കേരള കോൺഗ്രസിലെ റജി ചെറിയാൻ എംഎൽഎ മുന്നറിയിച്ചു. സുധാകരന്റെ മണ്ഡലമായ അമ്പലപ്പുഴയിൽ കുട്ടനാട് എംഎൽഎയായ റജി ചെറിയാൻ കഴിഞ്ഞദിവസം സന്ദർശനം നടത്തിയി രുന്നു. അതിനെ അപലപിച്ചുകൊണ്ട് ജി സുധാകരൻ നടത്തിയ പ്രതികരണത്തിന് മറുപടിയായാണ് റജി ചെറിയാന്റെ പ്രസ്താവന. സുധാകരൻ മന്ത്രിയായിരുന്ന സമയത്ത് തോട്ടപ്പള്ളിയിൽ നിന്ന് കരിമണൽ കൊണ്ടുപോയിരുന്നെന്നും ആ മണ്ണ് എങ്ങോട്ടാണ് കൊണ്ടുപോയതെന്നു ഭരിച്ചവർക്ക് അറിയാമെന്നും റജി ചെറിയാൻ പറഞ്ഞു. തന്റെ സ്ഥാപനത്തിൽ കള്ളുകുടിക്കാൻ വന്നിട്ടുള്ളവർക്ക് അതിന്റെ …
Read more “ജി സുധാകരൻ എംഎൽഎ , എംഎൽഎമാരുടെ രാജാവാകേണ്ടെന്ന് റജി ചെറിയാൻ എം.എൽ.എ.”
LATEST NEWS


പുല്ലൂര്‍-പെരിയ പഞ്ചായത്ത് മുന്‍ അംഗം ടി വി അശോകന് അന്തരിച്ചു

മുംബൈയില്‍ മൂന്നു നില കെട്ടിടം ഇടിഞ്ഞു വീണ് 6 പേര് മരിച്ചു

ഇന്നും കാറ്റും മഴയും: ജാഗ്രത മുന്നറിയിപ്പ്

ശക്തമായ കാറ്റും മഴയും; കരിന്തളത്ത് മരം വീണ് വീട് തകർന്നു, 90 കാരിക്ക് പരിക്ക്
കാസർകോട്: കരിന്തളത്ത് ശക്തമായ കാറ്റിൽ മരം വീണ് വീട് തകർന്നു. 90 കാരിക്ക് പരിക്ക്. തിങ്കളാഴ്ച്ച രാത്രി 8 മണിയോടെ വീശിയടിച്ച കാറ്റിലും മഴയിലുമാണ് വീട് തകർന്നത്. കിനാനൂർ – കരിന്തളം പഞ്ചായത്തിലെ നാന്തിയടുത്താണ്

കാസർകോട് ആസ്റ്റർ മിംസിൽ ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി വിഭാഗം
കാസർകോട് : തലയിലെയും കഴുത്തിലെയും അർബുദബാധിതർക്ക് കാസർകോട്ആസ്റ്റർ മിംസ് ആശുപത്രിയിൽവിദഗ്ധചികിത്സക്കു അത്യാധുനിക ഓങ്കോളജി വിഭാഗം പ്രവർത്തനം ആരംഭിച്ചു. ഡിപ്പാർട്മെന്റ് ഹെഡ് ഡോ. ഷോൺ .ടി. ജോസഫ് ഉദ്ഘാടനം ചെയ്തു.ചീഫ് ഓപ്പറേറ്റിങ് ഓഫീസർ സുധീർ ബാസുരി,

കേരള തീരത്ത് ന്യൂനമർദ്ദപാത്തി; അതിശക്തമായ മഴ തുടരും; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: ന്യൂനമർദ്ദപാത്തിയുടെ സ്വാധീനത്തിൽ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്.

ഇന്നത്തെ പ്രധാന വാർത്തകൾ
ഗാസയിൽ ഹമാസ് ഭരണം ഒഴിഞ്ഞു; താൽക്കാലിക സമിതിക്ക് ചുമതല.അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രായേലുമായി നിലനിൽക്കുന്ന താൽക്കാലിക വെടിനിർത്തൽ ചർച്ചകളുടെ ഭാഗമായി ഗാസയിലെ തങ്ങളുടെ ഭരണം ഹമാസ് ഔദ്യോഗികമായി പിരിച്ചുവിട്ടു. പകരം ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കാൻ സാങ്കേതിക
LOCAL NEWS

ശക്തമായ കാറ്റും മഴയും; കരിന്തളത്ത് മരം വീണ് വീട് തകർന്നു, 90 കാരിക്ക് പരിക്ക്
കാസർകോട്: കരിന്തളത്ത് ശക്തമായ കാറ്റിൽ മരം വീണ് വീട് തകർന്നു. 90 കാരിക്ക് പരിക്ക്. തിങ്കളാഴ്ച്ച രാത്രി 8 മണിയോടെ വീശിയടിച്ച കാറ്റിലും മഴയിലുമാണ് വീട് തകർന്നത്. കിനാനൂർ – കരിന്തളം പഞ്ചായത്തിലെ നാന്തിയടുത്താണ്
STATE NEWS

കേരള തീരത്ത് ന്യൂനമർദ്ദപാത്തി; അതിശക്തമായ മഴ തുടരും; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: ന്യൂനമർദ്ദപാത്തിയുടെ സ്വാധീനത്തിൽ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്.
NATIONAL NEWS

ഓണത്തിന് കേരളത്തിന് 100 പ്രത്യേക ട്രെയിനുകൾ
ന്യൂഡൽഹി: ഓണത്തിന് കേരളത്തിന് 100 സ്പെഷ്യൽ ട്രെയിനുകൾ ഓണസമ്മാനമായി അനുവദിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. റൂട്ടുകൾ താമസിയാതെ പ്രസ്താവിക്കും. വേനൽക്കാലത്ത് 15,000 സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തിയിരുന്നു. ജഗന്നാഥയാത്രയ്ക്ക് മുന്നൂറിലധികം
INTERNATIONAL NEWS

ഇന്നത്തെ പ്രധാന വാർത്തകൾ
ഗാസയിൽ ഹമാസ് ഭരണം ഒഴിഞ്ഞു; താൽക്കാലിക സമിതിക്ക് ചുമതല.അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രായേലുമായി നിലനിൽക്കുന്ന താൽക്കാലിക വെടിനിർത്തൽ ചർച്ചകളുടെ ഭാഗമായി ഗാസയിലെ തങ്ങളുടെ ഭരണം ഹമാസ് ഔദ്യോഗികമായി പിരിച്ചുവിട്ടു. പകരം ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കാൻ സാങ്കേതിക
ENTERTAINMENT NEWS

ആമിര്‍ ഖാന് വീണ്ടും വിവാഹിതനായി! മുംബൈയിലെ വസതിയില്‍ ലളിതമായ ചടങ്ങുകള്‍
മുംബൈ:നടന് ആമിര്‍ ഖാനും കാമുകി ഗൗരി സ്പ്രാട്ടും വിവാഹിതരായി. ഞായറാഴ്ച ഉച്ചയ്ക്ക് 12:45 ഓടെ മുംബൈയിലെ പാലി ഹില്ലിലെ (ബാന്ദ്ര) ആമിറിന്റെ വീട്ടില്‍ വെച്ചാണ് വിവാഹ രേഖകളില്‍ ഇരുവരും ഒപ്പുവച്ചത്. കുടുംബാംഗങ്ങളും വളരെ അടുത്ത
CULTURE

നഗരമാലിന്യം- ഹൃദയമാലിന്യം!
നാരായണന് പേരിയ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായത്- നമ്മുടെ രാജ്യത്തെ സുപ്രീംകോടതി ജഡ്ജിമാര്‍ ചില കേസുകള്‍ പരിഗണിക്കുമ്പോള്‍ ഇങ്ങനെ പറയാറുണ്ട്. ആ വിഭാഗത്തില്‍പ്പെട്ട കേസുകളില്‍ മാത്രമാണ് ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരമുള്ള ഏറ്റവും വലിയ ശിക്ഷ- മരിക്കുന്നത്



































