
കാസര്‍കോട്: കുടുംബം ചീമേനി കളിയാട്ടത്തിനു പോയ സമയത്ത് വീടു കുത്തി തുറന്ന് ലക്ഷങ്ങളുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ കുപ്രസിദ്ധ കവര്ച്ചക്കാരന് പിടിയില്‍. തമ്പാന് എന്നയാളാണ് പിടിയിലായത്. ഇയാളുടെ കൂട്ടാളിയാണെന്നു കരുതുന്ന രാധാകൃഷ്ണനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.ചീമേനി ടൗണിലെ ചേതന റോഡിലെ പ്ലാങ്കു കുഞ്ഞമ്പുവിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് കവര്‍ച്ച. നാലു സ്വര്‍ണ്ണവളകളും ഒരു മോതിരവുമാണ് കവര്‍ച്ച പോയത്. അടുക്കള ഭാഗത്തെ ഗ്രില്ല് പൊളിച്ചാണ് കവര്‍ച്ചക്കാര്‍ വീട്ടിനകത്ത് കടന്നത്. വീട്ടിനകത്തുണ്ടായിരുന്ന കത്തിയെടുത്ത് അലമാര കുത്തിപൊളിക്കുകയായിരുന്നു. …
കാസര്‍കോട്: സ്കൂട്ടറില്‍ നിന്നു തെറിച്ചുവീണു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. അമ്പലത്തറ, പറക്കളായി വലിയടുക്കത്തെ പി കുഞ്ഞമ്പുവിന്റെ ഭാര്യ ശോഭ (48)യാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ഭര്‍തൃ സഹോദരന്റെ അനുജന് ഓടിച്ചിരുന്ന സ്കൂട്ടറിന്റെ പിന്നില്‍ ഇരുന്ന് യാത്ര ചെയ്യുന്നതിനിടയില്‍ തിങ്കളാഴ്ച ഇരിയ ലാലൂരില്‍ ആയിരുന്നു അപകടം ഉണ്ടായത്.മക്കാക്കോടന്‍ കണ്ണന്- മൂളന്‍ വീട്ടില്‍ നാരായണി ദമ്പതികളുടെ മകളാണ് ശോഭ. മക്കള്‍: ശരത് (ഗള്‍ഫ്), ശരണ്യ. മരുമകന്: അനൂപ് (പരിയാരം). സഹോദരങ്ങള്‍: ശ്യാമള, ബാബു, ഉഷ.
LATEST NEWS

കവയിത്രി മറിയം ജന്നത്ത് മർജാനയ്ക്ക് ദേശീയവേദി സ്നേഹാദരം
മൊഗ്രാൽ : ദ ഷേപ്പ് ഓഫ് ത്തെ ഹാർട്ട് ടുക് എന്ന കവിത സമാഹാരത്തിലൂടെഇംഗ്ലീഷ് സാഹിത്യത്തിൽ ‘മൊഗ്രാലിനെ’ അടയാളപ്പെടുത്തിയ യുവ കവയിത്രി മറിയം ജന്നത്ത് മർജാനയെ മൊഗ്രാൽ ദേശീയവേദി ഉപഹാരം നൽകി ആദരിച്ചു. സോഷ്യൽ

മധൂര്‍, ബിലാല്‍ നഗറില്‍ വീടിനു മുകളിലേയ്ക്ക് മണ്ണിടിഞ്ഞു വീണു
കാസര്‍കോട്: കനത്ത മഴയെ തുടര്‍ന്ന് വീടിനു മുകളിലേയ്ക്ക് മണ്ണിടിഞ്ഞു വീണു. മധൂര്‍, ബിലാല്‍ നഗറിലെ മഷൂദിന്റെ വീടിന്റെ സണ്‍ഷേഡിലേക്കാണ് സമീപത്തെ മണ്‍തിട്ട ഇടിഞ്ഞു വീണത്. മണ്ണിടിയുന്നതിനു തൊട്ടു മുമ്പു വരെ പ്രസ്തുത ഭാഗത്ത് വീട്ടുകാര്‍

വയൽക്കിളി സമരം: മുഴുവൻ പ്രതികളെയും വെറുതെ വിട്ടു
തളിപ്പറമ്പ്: കേരളം ശ്രദ്ധിച്ച വയൽക്കിളി സമരവുമായി ബന്ധപ്പെട്ട് പൊലീസെടുത്ത കേസിലെ മുഴുവൻ പ്രതികളെയും തളിപറമ്പ് മജിസ്ട്രേറ്റ് കോടതി വെറുതെവിട്ടു.ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കീഴാറ്റൂര്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെയായിരുന്നു ‘വയല്‍ക്കിളികള്‍, എന്ന പേരില്‍ പ്രദേശത്തെ

പയ്യന്നൂരിലെ സ്വര്‍ണ്ണവ്യാപാരിയെ മംഗ്ളൂരു, ബൈക്കംപാടിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി കൊള്ളയടിച്ചു; നഷ്ടപ്പെട്ടത് 20 ലക്ഷം രൂപയും 183 ഗ്രാം സ്വര്‍ണ്ണവും, അക്രമി സംഘം എത്തിയത് കേരള രജിസ്ട്രേഷനുകളിലുള്ള മൂന്നു കാറുകളില്‍
മംഗ്ളൂരു: പയ്യന്നൂരിലെ സ്വര്‍ണ്ണ വ്യാപാരിയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തി 20 ലക്ഷം രൂപയും 183 ഗ്രാം സ്വര്‍ണ്ണവും കൊള്ളയടിച്ചു. ഇന്ന് (തിങ്കള്‍) പുലര്‍ച്ചെ നാലു മണിയോടെ മംഗ്ളൂരു, പണമ്പൂര്‍, ബൈക്കംപാടി ദേശീയ
LOCAL NEWS

കവയിത്രി മറിയം ജന്നത്ത് മർജാനയ്ക്ക് ദേശീയവേദി സ്നേഹാദരം
മൊഗ്രാൽ : ദ ഷേപ്പ് ഓഫ് ത്തെ ഹാർട്ട് ടുക് എന്ന കവിത സമാഹാരത്തിലൂടെഇംഗ്ലീഷ് സാഹിത്യത്തിൽ ‘മൊഗ്രാലിനെ’ അടയാളപ്പെടുത്തിയ യുവ കവയിത്രി മറിയം ജന്നത്ത് മർജാനയെ മൊഗ്രാൽ ദേശീയവേദി ഉപഹാരം നൽകി ആദരിച്ചു. സോഷ്യൽ
STATE NEWS

വയൽക്കിളി സമരം: മുഴുവൻ പ്രതികളെയും വെറുതെ വിട്ടു
തളിപ്പറമ്പ്: കേരളം ശ്രദ്ധിച്ച വയൽക്കിളി സമരവുമായി ബന്ധപ്പെട്ട് പൊലീസെടുത്ത കേസിലെ മുഴുവൻ പ്രതികളെയും തളിപറമ്പ് മജിസ്ട്രേറ്റ് കോടതി വെറുതെവിട്ടു.ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കീഴാറ്റൂര്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെയായിരുന്നു ‘വയല്‍ക്കിളികള്‍, എന്ന പേരില്‍ പ്രദേശത്തെ
NATIONAL NEWS

മദ്യപിച്ചതിന് വഴക്ക് പറഞ്ഞു; പിതാവിനെ കോടാലി കൊണ്ട് വെട്ടിക്കൊന്ന് മകന്
ബൊക്കാറോ: അമിതമദ്യപാനം ചോദ്യംചെയ്ത പിതാവിനെ മകന് കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രി ജാര്‍ഖണ്ഡിലെ ബൊകാറോ ജില്ലയിലാണ് ദാരുണ സംഭവം. ജഗേശ്വര്‍ വിഹാര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ തിലൈയ പഞ്ചായത്തിലെ കരിപാനിയിലെ അര്ജുന് കര്‍മാലി
INTERNATIONAL NEWS

ഇന്നത്തെ പ്രധാന വാർത്തകൾ
യു.എസ് – ഇറാൻ സംഘർഷം: ചർച്ചകളിൽ നിന്ന് ഇറാൻ പിന്മാറി.ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് യു.എസുമായി നടത്താനിരുന്ന നിർണായക സാങ്കേതിക ചർച്ചകളിൽ നിന്ന് ഇറാൻ പിന്മാറി. തങ്ങൾക്കെതിരെ അടുത്തിടെയുണ്ടായ ആക്രമണങ്ങളും, ഫ്രീസ് ചെയ്ത ഫണ്ടുകൾ വിട്ടുനൽകുന്നതിലുണ്ടായ
ENTERTAINMENT NEWS

തമിഴ് ചലച്ചിത്ര സംവിധായകനും നടനുമായ കെ ഭാഗ്യരാജ് അന്തരിച്ചു
ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവും നടനും തിരക്കഥാകൃത്തുമായ കെ ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ശനിയാഴ്ച രാവിലെ ചെന്നൈയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 25 ലധികം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
CULTURE

ശിലാവര്‍ഷം
കാസര്‍കോട് എം എല്‍ എ നിയമസഭയില്‍ ശബ്ദമുയര്‍ത്തിയത് വാര്‍ത്തയായിരുന്നു. എന്തിനായിരുന്നു അതെന്നറിയുമ്പോഴേ ശബ്ദമുയര്‍ത്തിയതിന്റെ കാരണം ജനങ്ങള്‍ക്കു ബോധ്യപ്പെടൂ.സര്‍ക്കാരിനോട് പ്രതിഷേധിക്കാനല്ല, ആവശ്യങ്ങള്‍ സഭയില്‍ അവതരിപ്പിക്കാനായിരുന്നു അത്. സഭയിലുള്ളവര്‍ അതു കേള്‍ക്കാതെ പോകരുതല്ലോ.കാസര്‍കോട് ജില്ലയിലെ ആരോഗ്യ പരിപാലന








































