
ഹൈദരാബാദ്: കുഴല്‍ കിണര്‍ കുഴിക്കുന്നതിനെ ചൊല്ലി ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെ വീട്ടമ്മയും രണ്ട് പെണ്‍കുട്ടികളും കിണറ്റില്‍ ചാടി മരിച്ചു. മകനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. തെലങ്കാനയിലെ മഹാബൂബ് നഗര്‍ ജില്ലയിലാണ് സംഭവം. ജംഗമ്മയാണ് ഭര്‍ത്താവുമായുള്ള പിണക്കത്തിന് പിന്നാലെ മൂന്ന് കുട്ടികളുമായി കിണറ്റില്‍ ചാടിയത്. ജംഗമ്മയുടെ ഭര്‍ത്താവ് ഭീരയ്യ അടുത്തിടെ കൃഷിയാവശ്യത്തിനായി കുഴല്‍ക്കിണര്‍ കുഴിച്ചിരുന്നുവെന്ന് പറയുന്നു. എന്നാല്‍ വെള്ളം കിട്ടാത്തതിനെ തുടര്‍ന്ന് ഉപയോഗശൂന്യമായി. പിന്നാലെ മറ്റൊരു കുഴല്‍ക്കിണര്‍ കൂടി കുഴിക്കാന്‍ ഭീരയ്യ തീരുമാനിച്ചു. ഇതിനെ ഭാര്യ ജംഗമ്മ എതിര്‍ത്തു. ആദ്യത്തെ …
കാസര്‍കോട്: ലോഡ്ജ് മുറിയില്‍ അതിക്രമിച്ചു കയറി യുവാവിന്റെയും പെണ്‍സുഹൃത്തിന്റെയും നഗ്ന വീഡിയോകളും ഫോട്ടോകളും എടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിനിടയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പൊലീസിനെ കല്ലെറിഞ്ഞു പരിക്കേല്‍പ്പിച്ചു. രണ്ടു പൊലീസുകാര്‍ക്കു പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ജനുവരി 14ന് ഹൊസങ്കടിയിലെ ഒരു ലോഡ്ജ് മുറിയിൽ അതിക്രമിച്ചു കയറി ഉള്ളാള്‍, മൊണ്ടുഗോളിയിലെ മുഹമ്മദ് ഹനീഫ് (41), പെണ്‍സുഹൃത്ത് ദക്ഷിണ കന്നഡ, നാട്ടക്കല്ലിലെ ഇസ്രത്ത് (30) എന്നിവരുടെ നഗ്ന ചിത്രങ്ങളും …





കാസര്‍കോട്: കാസര്‍കോടും പരിസരങ്ങളിലും തിങ്കളാഴ്ച വൈകുന്നേരത്തോടെ ശക്തമായ കാറ്റും മഴയും. അതിശക്തമായ ചൂടിന് കാറ്റും മഴയും ആശ്വാസമായെങ്കിലും വിവിധ സ്ഥലങ്ങളില്‍ നാശനഷ്ടങ്ങളുണ്ടായി.കുമ്പള, മാവിനക്കട്ടയില്‍ തെങ്ങ് കടപുഴകി വീടിനു മുകളിലേക്ക് വീണു. രമേശന്റെ വീടിനു മുകളിലേക്കാണ്

ഇംഫാല്‍: മണിപ്പൂരില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 5:59 ഓടെ മണിപ്പൂരിലെ കാംജോങ്ങിലാണ് ഭൂചലനമുണ്ടായത്. ശക്തമായ ഭൂമി കുലുക്കം ഉണ്ടായതോടെ ഉറങ്ങിക്കിടന്ന പ്രദേശവാസികള്‍ ഭയന്ന് വീടുകളില്‍ നിന്ന് പുറത്തേക്കോടി.

മലപ്പുറം: അമ്മയേയും കുഞ്ഞിനേയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏഴൂര്‍ സ്വദേശി ഇര്‍ഫാന (30) ഒന്നര വയസ്സുള്ള മകന് അമന് മാലിക് എന്നിവരാണ് മരിച്ചത്. ഇര്‍ഫാനയുടെ മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

കാസര്‍കോട്: നിയന്ത്രണം തെറ്റിയ ലോറി തെരുവ് വിളക്കിന്റെ തൂണ് ഇടിച്ചു തകര്‍ത്ത ശേഷം റോഡിന്റെ മറു ഭാഗത്തുള്ള കടയിലേക്ക് ഇടിച്ചു കയറി. പരിക്കേറ്റ ഡ്രൈവര്‍ കോഴിക്കോട് സ്വദേശി അനൂപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ

കാസര്‍കോട്: കാസര്‍കോടും പരിസരങ്ങളിലും തിങ്കളാഴ്ച വൈകുന്നേരത്തോടെ ശക്തമായ കാറ്റും മഴയും. അതിശക്തമായ ചൂടിന് കാറ്റും മഴയും ആശ്വാസമായെങ്കിലും വിവിധ സ്ഥലങ്ങളില്‍ നാശനഷ്ടങ്ങളുണ്ടായി.കുമ്പള, മാവിനക്കട്ടയില്‍ തെങ്ങ് കടപുഴകി വീടിനു മുകളിലേക്ക് വീണു. രമേശന്റെ വീടിനു മുകളിലേക്കാണ്

മലപ്പുറം: അമ്മയേയും കുഞ്ഞിനേയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏഴൂര്‍ സ്വദേശി ഇര്‍ഫാന (30) ഒന്നര വയസ്സുള്ള മകന് അമന് മാലിക് എന്നിവരാണ് മരിച്ചത്. ഇര്‍ഫാനയുടെ മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

ഇംഫാല്‍: മണിപ്പൂരില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 5:59 ഓടെ മണിപ്പൂരിലെ കാംജോങ്ങിലാണ് ഭൂചലനമുണ്ടായത്. ശക്തമായ ഭൂമി കുലുക്കം ഉണ്ടായതോടെ ഉറങ്ങിക്കിടന്ന പ്രദേശവാസികള്‍ ഭയന്ന് വീടുകളില്‍ നിന്ന് പുറത്തേക്കോടി.

ഇറാൻ – അമേരിക്ക തർക്കം: ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ആർക്കും വിട്ടുനൽകില്ലെന്ന് ഇറാൻ പാർലമെന്റ് വ്യക്തമാക്കി. മേഖലയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലും സമാധാന ചർച്ചകളിൽ തങ്ങൾ ഇനിയും തീരുമാനമെടുത്തിട്ടില്ലെന്ന് ഇറാൻ അറിയിച്ചു. ഇസ്രായേൽ –

ഫ്ലോറിഡ: നാസയുടെ എസ്.എൽ.എസ് .റോക്കറ്റ് കെന്നഡി സ്പേസ് സെന്ററിൽ നിന്ന് കുതിച്ചുയർന്നു. നാല് അംഗങ്ങളുമായി ഒരിയൻ ബഹിരാകാശ പേടകമാണ് ഇന്ത്യൻ സമയം പുലർച്ചെ 4.06-ന് ബഹിരാ കാശത്തേക്ക്കുതിച്ചത്.ദൗത്യത്തിൽ മിഷൻ കമാൻഡർ റെയ്ഡ് വൈസ്മാൻ ,

സി വി സാമുവേൽ ( ഡിട്രോയിറ്റ്) ഏതാനും വർഷങ്ങൾക്ക് മുമ്പ്, എന്റെ കുട്ടികളിലൊരാൾ ചിന്തോദ്ദീപകമായ ഒരു ചോദ്യം എന്നോട് ചോദിച്ചു:”ജോലിയെക്കുറിച്ചോ കരിയറിനെക്കുറിച്ചോ ഡാഡിക്കു നൽകാനുള്ള ഏറ്റവും നല്ല ഉപദേശം എന്താണ്?” ആദ്യം ആ ചോദ്യം
You cannot copy content of this page