
തിരുവനന്തപുരം: പബ്ലിക് റേഷൻസ് വകുപ്പ് മുൻ ഡയറക്ടറും പ്രശസ്ത സാഹിത്യകാരനുമായ തോട്ടം രാജശേഖരൻ (95 )അന്തരിച്ചു. മണക്കാട് ഉഷയിലായിരുന്നു താമസം.നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ എംഎൽ രാധമ്മ. മക്കൾ :സബിത റാണി (റിട്ട.എസ് ബി ഐ ),പരേതരായ സുജയകുമാർ, നന്ദലാൽ.മരുമക്കൾ: കെ ബി രാജൻ (റിട്ട. എസ് ബി ഐ), പ്രിയ സുജയ്.സംസ്കാരം ഞായറാഴ്ച രാവിലെ ശാന്തി കവാടത്തിൽ.
കാസർകോട്: ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ ഞായറാഴ്ച മദ്രസകൾ ഉൾപ്പടെ മതപഠന കേന്ദ്രങ്ങൾ, ട്യൂഷൻ സ്ഥാപനങ്ങൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ആയിരിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ ഞായറാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് മഴക്കെടുതിയുമായ ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കുന്നതിനും ഏത് സമയത്തും സഹായം അഭ്യർത്ഥിക്കുന്നതിനുമായി 24 മണിക്കൂറും സേവനവുമായി കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്.
LATEST NEWS


മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; കാസർകോട് അടക്കം എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

അതിശക്തമായ മഴ; 9 ജില്ലകളിൽ അടുത്ത 3 മണിക്കൂറിൽ റെഡ് അലർട്ട്, 9 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ക്ലാസ് മുറിയിൽ വച്ച് വിദ്യാർത്ഥിയെ അതിക്രൂരമായി തല്ലിയ അധ്യാപകന് സസ്പെൻഷൻ

മുൻ പി ആർ ഡി ഡയറക്ടർ തോട്ടം രാജശേഖരൻ അന്തരിച്ചു
തിരുവനന്തപുരം: പബ്ലിക് റേഷൻസ് വകുപ്പ് മുൻ ഡയറക്ടറും പ്രശസ്ത സാഹിത്യകാരനുമായ തോട്ടം രാജശേഖരൻ (95 )അന്തരിച്ചു. മണക്കാട് ഉഷയിലായിരുന്നു താമസം.നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ എംഎൽ രാധമ്മ. മക്കൾ :സബിത റാണി (റിട്ട.എസ്

കാസർകോട് ജില്ലയിൽ കനത്ത മഴ; നാളെ മതപഠനശാലകൾക്കും ട്യൂഷൻ സ്ഥാപനങ്ങൾക്കും അവധി
കാസർകോട്: ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ ഞായറാഴ്ച മദ്രസകൾ ഉൾപ്പടെ മതപഠന കേന്ദ്രങ്ങൾ, ട്യൂഷൻ സ്ഥാപനങ്ങൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ആയിരിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ അർജുൻ

പദ്ധതി വിഹിതം:ഇടതു മുന്നണി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി
കാസർകോട് : തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതംവെട്ടിക്കുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ചുഎൽ ഡി എഫ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മറ്റി പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി. ഐ എൻ എൽ ജില്ലാ സെക്രട്ടറി അസീസ്

മഴ : ഒമ്പത് പേർ മരിച്ചു ആറു പേരെ കാണാതായി; വ്യാപക നാശം
തിരുവനന്തപുരം: ശക്തമായ മഴയിൽ സംസ്ഥാനത്ത് മൂന്നു കുട്ടികളടക്കം 9 പേർ മരിച്ചു . ആറുപേരെ കാണാതായി. കലിതുള്ളി പെയ്ത മഴ വ്യാപക നാശനഷ്ടം വിതച്ചു. വെള്ളിയാഴ്ച രാത്രി ആരംഭിച്ച മഴയ്ക്കൊപ്പം അനുഭവപ്പെട്ട ഉരുൾപൊട്ടലും മണ്ണിടിച്ചിലും
LOCAL NEWS

കാസർകോട് ജില്ലയിൽ കനത്ത മഴ; നാളെ മതപഠനശാലകൾക്കും ട്യൂഷൻ സ്ഥാപനങ്ങൾക്കും അവധി
കാസർകോട്: ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ ഞായറാഴ്ച മദ്രസകൾ ഉൾപ്പടെ മതപഠന കേന്ദ്രങ്ങൾ, ട്യൂഷൻ സ്ഥാപനങ്ങൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ആയിരിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ അർജുൻ
STATE NEWS

മുൻ പി ആർ ഡി ഡയറക്ടർ തോട്ടം രാജശേഖരൻ അന്തരിച്ചു
തിരുവനന്തപുരം: പബ്ലിക് റേഷൻസ് വകുപ്പ് മുൻ ഡയറക്ടറും പ്രശസ്ത സാഹിത്യകാരനുമായ തോട്ടം രാജശേഖരൻ (95 )അന്തരിച്ചു. മണക്കാട് ഉഷയിലായിരുന്നു താമസം.നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ എംഎൽ രാധമ്മ. മക്കൾ :സബിത റാണി (റിട്ട.എസ്
NATIONAL NEWS

ഭാര്യാ വീട്ടുകാരുടെ പീഡനം; സഹോദരിക്ക് വീഡിയോ കോള്‍ ചെയ്ത ശേഷം യുവാവ് ജീവനൊടുക്കി
മംഗ്ളൂരു: ഭാര്യാവീട്ടുകാരുടെ മാനസിക പീഡനം സഹിക്കാന്‍ കഴിയാതെയാണെന്നു പറയുന്നു, യുവാവ് ജീവനൊടുക്കി. ബെല്‍ത്തങ്ങാടി, കാജൂരിലെ അബുസാലി ഇസ്മയിലിന്റെ മകന് സയ്യിദ് അന്‍വര്‍ (25) ആണ് ജീവനൊടുക്കിയത്.മീന്‍ലോറി ഡ്രൈവറാണ് അന്‍വര്‍. ഭാര്യയ്ക്കും രണ്ടു വയസ്സുള്ള മകനുമൊപ്പം
INTERNATIONAL NEWS

ഇന്നത്തെ പ്രധാന വാർത്തകൾ
യു.എസ് – ഇറാൻ സംഘർഷം –അതിർത്തി പ്രദേശങ്ങളിൽ സംഘർഷം രൂക്ഷം: പേർഷ്യൻ ഗൾഫ് മേഖലയിലും ഹോർമുസ് കടലിടുക്കിലും യു.എസ് – ഇറാൻ സംഘർഷം തുടരുകയാണ്. യു.എസ് സൈനിക വിമാനങ്ങൾക്ക് താവളമൊരുക്കരുതെന്ന് ബൾഗേറിയക്കും സൈപ്രസിനും ഇറാൻ
ENTERTAINMENT NEWS

കാവേരി തര്‍ക്കം: കര്‍ണാടകയില്‍ വിജയ് ചിത്രം ‘ജനനായകന്’ പ്രദര്‍ശനം നിര്‍ത്തിവെച്ചു, നടനെ ബംഗളൂരു വിമാനത്താവളത്തില്‍ തടയുമെന്ന് വിവിധ സംഘടനകള്‍
ബംഗളൂരു: കാവേരി നദീജല തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് തമിഴ് നടനും മുഖ്യമന്ത്രിയുമായ വിജയ് ചിത്രം ‘ജനനായകന്’ പ്രദര്‍ശനം കര്‍ണാടകയില്‍ നിര്‍ത്തിവച്ചു. തമിഴ്നാട്ടിലേക്ക് കാവേരി വെള്ളം തുറന്നുവിടുന്നതിനെതിരെ കര്‍ഷകരുടെയും കന്നഡ അനുകൂല സംഘടനകളുടെയും ശക്തമായ പ്രതിഷേധം
CULTURE

വേണം ഉള്ളറിയും യന്ത്രം!
നാരായണന് പേരിയ ”തന്നതില്ല പരനുള്ളുകാട്ടുവാന്‍ഒന്നുമേ നരനുപായമീശ്വരന്‍” (അന്യന്റെ ഉള്ള്- ഉള്ളിലുള്ളത്- മറ്റുള്ളവര്‍ക്ക് കാട്ടിക്കൊടുക്കാനുള്ള ഉപായമൊന്നും ഈശ്വരന് തന്നിട്ടില്ല). എന്നാല്‍, ഭാഷയുണ്ട്; അതിനും പരിമിതികളുണ്ട്. അര്‍ത്ഥശങ്കകാരണം തെറ്റിദ്ധരിക്കാന്‍ ഇടയുണ്ട്. പറയുന്ന ആള് ഉദ്ദേശിച്ചതായിരിക്കില്ല കേള്‍ക്കുന്നവര്‍ മനസ്സിലാക്കുന്നത്.





































