പാലക്കാട്: സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ ചിത്രീകരിച്ചു പ്രചരിപ്പിച്ച വ്ളോഗറെ സ്ത്രീകൾ കെട്ടിയിട്ടു മർദ്ദിച്ചു.അട്ടപ്പാടി കോട്ടത്തറ ചന്തക്കടയിലെ മുഹമ്മദലി ജിന്ന എന്ന വ്ളോഗറെയാണു തമിഴ് നാട്ടിൽ നിന്നെത്തിയ സ്ത്രീകൾ കെട്ടിയിട്ടു മർദ്ദിച്ചത്. വിവരമറിഞ്ഞ് എത്തിയ അഗളി പൊലീസാണ് വ്ളോഗറെ ബന്ധനത്തിൽ നിന്നു മോചിപ്പിച്ചത്. സംഭവത്തിൽ വ്ളോഗർക്കും അയാളെ കെട്ടിയിട്ട് അടിച്ച തമിഴ് വനിതകൾക്കുമെതിരെ പൊലീസ് കേസെടുത്തു. ഇൻസ്റ്റഗ്രാം അടക്കമുളള സാമൂഹ്യമാധ്യമങ്ങളിലൂടെ സ്ത്രീകളുടെ നഗ്നചിത്രങ്ങളും മോർഫു ചെയ്ത ചിത്രങ്ങളും പ്രചരിപ്പിച്ചുവെന്നതിനാണ് ജിന്നക്കെതിരെ കേസെടുത്തതെന്നു പൊലീസ് പറഞ്ഞു.
കാസർകോട്: ചീമേനി ഐ ടി പാർക്കിന് സമീപം ഇന്നോവ കാറും ബൈക്കും കൂട്ടിയടിച്ച് യുവാവിനു ദാരുണാന്ത്യം. തിമിരി കുതിരുംചാൽ സ്വദേശി എം എ രാജേഷ്(45) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ ചീമേനി കാങ്കോൽ റോഡിൽ ഐടി പാർക്കിന് സമീപം തോട്ടുവാളിയിൽ ആണ് അപകടം. രാജേഷ് സഞ്ചരിച്ച ബൈക്ക് കാങ്കോലിൽ നിന്ന് ചീമേനിലേക്ക് വരികയായിരുന്ന ഇന്നോവ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. റോഡിലേക്ക് തലയിടിച്ച് വീണ രാജേഷിനെ ചീമേനിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചിരുന്നു. …
Read more “ചീമേനി ഐടി പാർക്കിനടുത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു”
കൊല്ലം: തൃശൂർ വലപ്പാട് മണപ്പുറം കോംപ് ടെക് ആന്റ് കൺസൾട്ടൻസി ലിമിറ്റഡിൽ നിന്നു 20 കോടി രൂപ തട്ടിപ്പാക്കിയ അസി. ജനറൽ മാനേജർ ധന്യ മോഹൻ പൊലീസിൽ കീഴടങ്ങി. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. ഇവരെ പൊലീസ് വൈദ്യ പരിശോധനക്കു വിധേയയാക്കി. 18 വർഷത്തോളമായി ഈ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്നു ധന്യ മോഹൻ. കൊല്ലം തിരുമുല്ലാ വാരo നെല്ലിമുക്ക് സ്വദേശിനിയാണ്. 2020 മുതൽ വ്യാജ ലോണുകളുണ്ടാക്കി കമ്പനിയുടെ ഡിജിറ്റൽ പേഴ്സണൽ ലോൺ അക്കൗണ്ടിൽ നിന്നു പല …
Read more “20 കോടി രൂപയുടെ തട്ടിപ്പ്: മണപ്പുറം അസി. ജനറൽ മാനേജർ ധന്യമോഹൻ കൊല്ലത്ത് കീഴടങ്ങി”
കാസർകോട്: പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേരെ ഹണിട്രാപ്പിൽ കുടുക്കിയ ശ്രുതി കൊമ്പനടുക്കം പിടിയിൽ. മേൽപ്പറമ്പ് ഇൻസ്പെക്ടർ കെ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കർണാടക ഉഡുപ്പിയിലെ ഒരു ലോഡ്ജിൽ വച്ച് പിടിയിലായതെന്നാണ് വിവരം. പൊയിനാച്ചി സ്വദേശി നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ജില്ലാ കോടതിയിലും, ഹൈക്കോടതിയിലും മുൻകൂർ ജാമ്യ അപേക്ഷ തള്ളിയതിനെ തുടർന്നാണ് ശ്രുതി ഒളിവിൽ പോയത്. ഇൻസ്റ്റഗ്രാം വഴി യുവാവിനെ പരിചയപ്പെട്ട ശ്രുതിപിന്നീട്, ഒരു ലക്ഷം രൂപയും ഒരു …
മൂന്ന് വയസുകാരനായ മകന് വിഷം നൽകിയ ശേഷം മാതാവ് വിഷം കഴിച്ചു ജീവനൊടുക്കി. ഇടുക്കി കമ്പംമെട്ട് കുഴിക്കണ്ടം സ്വദേശി രമേശിന്റെ ഭാര്യ ആര്യ മോൾ (24) ആണ് മരിച്ചത്. അപകടനില തരണം ചെയ്ത മകൻ ആരോമൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബ കലഹത്തെ തുടർന്നാണ് യുവതി മകനുമൊത്ത് ജീവനൊടുക്കൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രിയിൽ ആര്യമോളുടെ വായിലൂടെ നുരയും പതയും വരുന്നത് കണ്ട വീട്ടുകാരാണ് തൂക്കുപാലത്തെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആര്യ മോളെ രക്ഷപ്പെടുത്താൻ സാധിച്ചില്ല. …
Read more “മൂന്നു വയസ്സുകാരനായ മകനു വിഷം നൽകി മാതാവ് ജീവനൊടുക്കി, മകൻ രക്ഷപ്പെട്ടു”
കാസര്‍കോട്: നെല്ലിക്കുന്ന് മുഹ്യുദ്ദിന്‍ ജുമാമസ്ജിദ് റോഡില്‍ പാര്‍ക്ക് ചെയ്ത കാറിന് മുകളില്‍ സമീപത്തെ സ്വകാര്യ വ്യക്തിയുടെ മതിലിടിഞ്ഞ് വീണ് കാര്‍ തകര്‍ന്നു. ആളപായമില്ല. നെല്ലിക്കുന്നിലെ സമീറിന്റെ സ്വിഫ്റ്റ് ഡിസൈര്‍ കാറിന് മുകളിലേക്കാണ് മതിലിടിഞ്ഞ് വീണത്.
കാസർകോട്: ചീമേനി ഐ ടി പാർക്കിന് സമീപം ഇന്നോവ കാറും ബൈക്കും കൂട്ടിയടിച്ച് യുവാവിനു ദാരുണാന്ത്യം. തിമിരി കുതിരുംചാൽ സ്വദേശി എം എ രാജേഷ്(45) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ ചീമേനി
കാസർകോട്: പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേരെ ഹണിട്രാപ്പിൽ കുടുക്കിയ ശ്രുതി കൊമ്പനടുക്കം പിടിയിൽ. മേൽപ്പറമ്പ് ഇൻസ്പെക്ടർ കെ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കർണാടക ഉഡുപ്പിയിലെ ഒരു ലോഡ്ജിൽ വച്ച്
പാരിസ്: ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങില്‍ ഹിജാബിനു വിലക്ക്. ഫ്രഞ്ച് അത്ലറ്റ് സൗങ്കമ്പ സില്ലക്കിനെയാണ് ഹിജാബു ധരിച്ചു ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുന്നത് ഫ്രഞ്ച് ഒളിമ്പിക് കമ്മിറ്റി വിലക്കിയത്. പകരം തൊപ്പി ധരിക്കാന്‍ അനുവദിച്ചു. അത്ലറ്റ് അതു സമ്മതിച്ചു.
ആഡംബര നൗകയ്ക്ക് ആസിഫ് അലിയുടെ പേര് നല്കി ആദരം. ദുബായ് മറീനയിലെ വാട്ടര്‍ ടൂറിസം കമ്പനി ഡി3 ആണ് നൗകയുടെ പേരു മാറ്റിയത്. നടന് ആദരവും പിന്തുണയും അറിയിച്ചുകൊണ്ടാണ് ആഡംബര നൗകയ്ക്ക് ആസിഫ്
വടക്കന്‍ കേരളത്തില്‍ നായര്‍, കണിയാന്, തീയര്, നമ്പൂതിരി തുടങ്ങിയ സമുദായങ്ങള്‍ക്കിടയിലാണ് ഈ ചടങ്ങുള്ളത്. പെണ്‍കുട്ടികള്‍ ഋതുമതി ആവുമ്പോള്‍ ആഘോഷപൂര്‍വ്വം നടത്തുന്ന ചടങ്ങാണിത്. ബന്ധുജനങ്ങളെ ക്ഷണിച്ച് സദ്യ ഒരുക്കും. പെണ്‍കുട്ടിയുടെ ദേഹം മുഴുവന്‍ മഞ്ഞള്‍ തേച്ചുപിടിപ്പിക്കും.
You cannot copy content of this page