
കാസർകോട്: ദേശീയപാതയിലെ നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ പുഴയ്ക്ക് കുറുകെയുള്ള പഴയ പാലത്തിന്റെ ഭാര പരിശോധനയ്ക്കായി ഐഐടി ചെന്നൈ സംഘം എത്തി. ഇന്നും നാളെയും രാത്രി 10 മണി മുതൽ പുലർച്ചെ 6 മണി വരെ പാലം അടച്ചിടും. വാഹനങ്ങൾ വഴി തിരിച്ച് വിടും. കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ മാർക്കറ്റ് ജംഗ്ഷൻ, ഓർച്ച പാലം, കടിഞ്ഞിമൂല, കണിച്ചിറ, തോട്ടം ജംഗ്ഷൻ വഴി പോകണം. നീലേശ്വരം ഭാഗത്തേക്കുള്ള വാഹനങ്ങൾ മാവുങ്കാൽ, കല്യാൺ റോഡ്, അമ്പലത്തുകര, ആലിൻകീഴിൽ, കോൺവന്റ് ജംഗ്ഷൻ വഴിയും …
ന്യൂഡല്‍ഹി: ദരിദ്ര കുടുംബങ്ങൾക്ക് സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന പദ്ധതി പ്രകാരം നല്കുന്ന സിലിണ്ടറുകളുടെ എണ്ണമാണ് വെട്ടിക്കുറച്ചത്. ഒരു വര്‍ഷം ഒന്‍പത് സിലിണ്ടറുകള്‍ നല്‍കിയിരുന്നത് നാലായിട്ടാണ് കുറച്ചിരിക്കുന്നത്. സാധാരണ കുടുംബങ്ങളുടെ ശരാശരി വാർഷിക ഉപഭോഗം കണക്കിലെടുത്താണ് സബ്സിഡി സിലിണ്ടറുകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു. പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന ഗുണഭോക്താക്കള്‍ക്ക് 14.2 കിലോയുടെ സിലിണ്ടറിന് 300 രൂപയുടെ സബ്സിഡിയാണ് നല്‍കുന്നത്. പശ്ചിമേഷ്യയിലെ നിലവിലെ പ്രശ്നങ്ങളും, ആഗോള വിപണിയിലെ ദ്രവീകൃത പെട്രോളിയം …
LATEST NEWS




കാസര്‍കോട് ലൈറ്റ് ഹൗസ് കടപ്പുറത്ത് തലയില്ലാത്ത മൃതദേഹം; ഒന്നര മാസത്തോളം പഴക്കമുണ്ടെന്ന് സംശയം, പൊലീസ് സ്ഥലത്തെത്തി

ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ ഹൃദയാഘാതം; തൃക്കരിപ്പൂരിലെ യുവ ഫോട്ടോഗ്രാഫർ പ്രജിത്ത് അന്തരിച്ചു
കാസർകോട്: ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ യുവ ഫോട്ടോഗ്രാഫർ കുഴഞ്ഞുവീണു മരിച്ചു. തൃക്കരിപ്പൂരിലെ ലാബോച്ചെ സ്റ്റുഡിയോ ഉടമ പ്രജിത്ത്(കുട്ടൻ) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി വെള്ളാപ്പിലെ ടർഫിൽ വച്ചാണ് കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

വീട്ടിലെ ജോലിക്കിടെ യുവാവ് ഷോക്കേറ്റു മരിച്ചു
തളിപ്പറമ്പ്: വീട്ടിൽ ഇലക്ട്രിക്കൽ റിപ്പയറിങ് ചെയ്യുന്നതിനിടെ യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പട്ടുവം ഇല്ലം പറമ്പിലെ തച്ചിറാണ്ടി വീട്ടില്‍ ശശിയുടെ മകന് ടി സിബിന് (26) ആണ് മരിച്ചത്. തളിപ്പറമ്പിലെ ജിയോ മൊബൈല്‍

ഇന്നത്തെ പ്രധാന വാർത്തകൾ
1. യു.എസ് – ഇറാൻ സംഘർഷം കടുക്കുന്നു.ഇറാനുമായുള്ള താൽക്കാലിക സമാധാന കരാർ അവസാനിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമായിരിക്കുകയാണ്. സ്ട്രെയിറ്റ് ഓഫ് ഹോർമൂസ് , ബുഷെർ

വീടുകയറി പത്തൊൻപതുകാരിയെ ആക്രമിച്ച സംഭവം: പിതാവിന് പിന്നാലെ മകൻ മിഥുനും അറസ്റ്റിൽ
കൊല്ലം: അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽക്കയറി മർദിക്കുകയും മുറ്റത്തേക്കു വലിച്ചെറിയുകയും ചെയ്ത സംഭവത്തിലെ പ്രതി മിഥുൻ അറസ്റ്റിൽ. ശാലേംപുരം സ്വദേശിനി ഹന്ന ഫിലിപ്പ് രാജിയെ ആക്രമിച്ച കേസിലാണ് യുവാവിനെ പിടികൂടിയത്. കേസിൽ യുവാവിന്റെ പിതാവ് സുനിൽകുമാറിനെ
LOCAL NEWS

ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ ഹൃദയാഘാതം; തൃക്കരിപ്പൂരിലെ യുവ ഫോട്ടോഗ്രാഫർ പ്രജിത്ത് അന്തരിച്ചു
കാസർകോട്: ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ യുവ ഫോട്ടോഗ്രാഫർ കുഴഞ്ഞുവീണു മരിച്ചു. തൃക്കരിപ്പൂരിലെ ലാബോച്ചെ സ്റ്റുഡിയോ ഉടമ പ്രജിത്ത്(കുട്ടൻ) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി വെള്ളാപ്പിലെ ടർഫിൽ വച്ചാണ് കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
STATE NEWS

വീട്ടിലെ ജോലിക്കിടെ യുവാവ് ഷോക്കേറ്റു മരിച്ചു
തളിപ്പറമ്പ്: വീട്ടിൽ ഇലക്ട്രിക്കൽ റിപ്പയറിങ് ചെയ്യുന്നതിനിടെ യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പട്ടുവം ഇല്ലം പറമ്പിലെ തച്ചിറാണ്ടി വീട്ടില്‍ ശശിയുടെ മകന് ടി സിബിന് (26) ആണ് മരിച്ചത്. തളിപ്പറമ്പിലെ ജിയോ മൊബൈല്‍
NATIONAL NEWS

പോക്സോ കേസിലെ പ്രതി ജയിലില്‍ നിന്ന് ഇറങ്ങിയ ഉടനെ കൊന്നത് ആറുപേരെ; ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം പരാതിക്കാരിയെയും കുടുംബത്തെയും കൊലപ്പെടുത്തി, കൂട്ടക്കൊലപാതകത്തില്‍ നടുങ്ങി തെലുങ്കാന
ഹൈദരാബാദ്: പോക്സോ കേസിലെ പ്രതി ഇരയായ 16 കാരിയെ അടക്കം ആറുപേരെ കൊലപ്പെടുത്തി. തെലുങ്കാന ജില്ലയിലെ റംഗാ റെഡ്ഡിയിലാണ് നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്. സംഭവത്തില്‍ പ്രതിയായ റായ്വാലഗുഡ സ്വദേശിയായ രാജു കുമാര്‍(38) ഒളിവില്‍
INTERNATIONAL NEWS

ഇന്നത്തെ പ്രധാന വാർത്തകൾ
1. യു.എസ് – ഇറാൻ സംഘർഷം കടുക്കുന്നു.ഇറാനുമായുള്ള താൽക്കാലിക സമാധാന കരാർ അവസാനിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമായിരിക്കുകയാണ്. സ്ട്രെയിറ്റ് ഓഫ് ഹോർമൂസ് , ബുഷെർ
ENTERTAINMENT NEWS

പ്രശസ്ത പിന്നണി ഗായിക എസ്.ജാനകി അന്തരിച്ചു
ബെംഗളൂരു: പ്രശസ്ത പിന്നണി ഗായിക എസ്.ജാനകി അന്തരിച്ചു. 88 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നു മൈസൂരുവിലായിരുന്നു അന്ത്യം. തെലുങ്ക്, കന്നട, മലയാളം, തമിഴ്, ഹിന്ദി, ഒഡിയ, ബംഗാളി, മറാഠി, തുളു, ഉർദു, ഗുജറാത്തി, പഞ്ചാബി,
CULTURE

നഗരമാലിന്യം- ഹൃദയമാലിന്യം!
നാരായണന് പേരിയ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായത്- നമ്മുടെ രാജ്യത്തെ സുപ്രീംകോടതി ജഡ്ജിമാര്‍ ചില കേസുകള്‍ പരിഗണിക്കുമ്പോള്‍ ഇങ്ങനെ പറയാറുണ്ട്. ആ വിഭാഗത്തില്‍പ്പെട്ട കേസുകളില്‍ മാത്രമാണ് ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരമുള്ള ഏറ്റവും വലിയ ശിക്ഷ- മരിക്കുന്നത്


































