LATEST NEWS
LOCAL NEWS

പൈവളിഗെ ബായാറിലെ മുഹമ്മദ് ആസിഫിൻ്റെ മരണം; സമഗ്ര അന്വേഷണം വേണമെന്നു വീട്ടുകാർ, മാതാവ് മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് ചീഫിനും പരാതി നൽകി, പൊലീസിനെതിരെയും ആരോപണം

കാസർകോട്: പൈവളിഗെ ബായാറിലെ മുഹമ്മദ് ആസിഫിൻ്റെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായി. ആസിഫിൻ്റെ കുടുംബം മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും കളക്ടർക്കും പരാതി നൽകി.ബായാർ ഗാളിയടുക്കയിലെ മുഹമ്മദ് ആസിഫി(25)നെ ടിപ്പർ ലോറിയിൽ

STATE NEWS

ബ്രെയിന്‍ ട്യൂമറിന് ശസ്ത്രക്രിയ നടത്തി; വീട്ടില്‍ വിശ്രമിക്കുകയായിരുന്ന മാതാവിനെ മകന്‍ വെട്ടിക്കൊലപ്പെടുത്തി

കോഴിക്കോട്: താമരശ്ശേരി കൈതപ്പൊയിലില്‍ മകന്‍ മാതാവിനെ വെട്ടിക്കൊലപ്പെടുത്തി. അടിവാരം 30 ഏക്കര്‍ കായിക്കല്‍ സുബൈദ(62)യാണ് കൊല്ലപ്പെട്ടത്. പ്രതി മകന്‍ 25 വയസുള്ള ആഷിഖിനായി പൊലീസ് തെരച്ചില്‍ തുടങ്ങി. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ സുബൈദയുടെ സഹോദരി

NATIONAL NEWS

ആര്‍ജി കര്‍ ബലാത്സംഗ- കൊലപാതക കേസ്: മുഖ്യപ്രതി സഞ്ജയ് റോയ് കുറ്റക്കാരനാണെന്ന് കോടതി, ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും

കൊല്‍ക്കത്ത: ആര്‍.ജി.കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടര്‍ ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസില്‍ പ്രതി സഞ്ജയ് റോയ് കുറ്റക്കാരനെന്ന് കോടതി. വിചാരണ കോടതി ജഡ്ജ് അനിര്‍ബന്‍ ദാസിന്റേതാണ് വിധി. സിബിഐയുടെ പ്രാഥമിക കുറ്റപത്രത്തെ

INTERNATIONAL NEWS

ചര്‍ച്ച ഫലം കണ്ടു; ഗാസയിൽ വെടിനിർത്തലിനുള്ള കരാർ ഇസ്രയേലും ഹമാസും അംഗീകരിച്ചു

ദോഹ: ഗാസയിൽ വെടിനിർത്തലിനുള്ള കരാർ ഇസ്രയേലും ഹമാസും അംഗീകരിച്ചതായി റിപ്പോർട്ട്. ദോഹയില്‍നടന്ന മധ്യസ്ഥചര്‍ച്ച ഫലം കണ്ടതോടെ അന്തിമ വെടിനിര്‍ത്തല്‍ കരാര്‍ ഉടന്‍ പ്രഖ്യാപിക്കും. 15 മാസം നീണ്ട യുദ്ധത്തിനാണ് ഇതോടെ അവസാനമാകുന്നത്. കഴിഞ്ഞ ദിവസം

ENTERTAINMENT NEWS

അന്നത്തെ മൂന്ന് പെണ്‍കുട്ടികള്‍ ഇന്നത്തെ മൂന്ന് അമ്മൂമ്മമാര്‍

Author: കൂക്കാനം റഹ്‌മാന്‍ വലതു വശത്തു നില്‍ക്കുന്ന ശകുന്തള ഇടതുവശത്ത് തൊട്ട് നില്‍ക്കുന്ന പ്രേമലത അതിനടുത്ത് നില്‍ക്കുന്ന രമണി. ഇവര്‍ 1974-75 വര്‍ഷം കരിവെള്ളൂര്‍ നോര്‍ത്ത് എല്‍.പി.സ്‌കൂളിലെ എന്റെ പ്രിയ വിദ്യാര്‍ത്ഥിനികളായിരുന്നു. അന്ന് എന്റെ

CULTURE

‘സുന്ദര മുഹൂര്‍ത്തവും കാത്ത്’ | Kookkanam Rahman

Author: കൂക്കാനം റഹ്‌മാന്‍ ഇന്നും അയാളുടെ നടത്തം കണ്ടു. നോക്കി നിന്നു പോകും ആ സ്‌റ്റൈലന്‍ നടത്തം. സന്ധ്യാസമയത്തെ സവാരിയിലും തൂവെള്ള വസ്ത്രം തന്നെ. മെല്ലെയുള്ള നടത്തത്തില്‍ ചിലപ്പോള്‍ കൂട്ടുകാരെയും കാണാം. നേരില്‍ സംസാരിക്കാന്‍

You cannot copy content of this page