
തിരുവനന്തപുരം: കാറിൽ കടത്തുകയായിരുന്ന 1200 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഓപ്പറേഷൻ തൂഫാൻ സംഘം യുവാവിനെ അറസ്റ്റ് ചെയ്തു. കൊല്ലം മയ്യനാട് സ്വദേശി പ്രവീണിനെ (26 ) യാണു അറസ്റ്റ് ചെയ്തത്. ഇന്നു പുലർച്ചെ കഴക്കൂട്ടം ദേശീയപാതയിൽ വെച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്. കാറിൽ 20 ചാക്കുകെട്ടുകളിലായാണ് ഇതു കടത്തിയിരുന്നത്. മൊത്തവിതരണക്കാർക്ക് കൈമാറാൻ കൊണ്ടുപോവുകയായിരുന്നു ഇതെന്ന് സംശയിക്കുന്നു. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
മലപ്പുറം: കൊണ്ടോട്ടിയിൽ ട്രാവലറും ടിപ്പറും കൂട്ടിയിടിച്ച് ട്രാവലർ ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. ഇവരിൽ ഒൻപതു പേരുടെ നില ഗുരുതരമാണ്.ഇവരെ ആശുപത്രിയിൽ എത്തിച്ചു. പെരിയമ്പലത്താണ് അപകടമുണ്ടായത്. പാലക്കാട് സ്വദേശിയായ ട്രാവലർ ഡ്രൈവർ രാജേഷ്, യാത്രക്കാരി രമണി എന്നിവരാണ് മരിച്ചത്. പാലക്കാട് സ്വദേശികളാണ് ട്രാവലറിയിൽ ഉണ്ടായിരുന്നത്. കൊട്ടിയൂരിൽ തീർത്ഥാടനത്തിനുശേഷം മടങ്ങുകയായിരുന്നു ഇവരെന്നു പറയുന്നു. പോലീസും ഫയർഫോഴ്സും വിവരമറിഞ്ഞ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. അപകടത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
LATEST NEWS




കാസര്‍കോട് ലൈറ്റ് ഹൗസ് കടപ്പുറത്ത് തലയില്ലാത്ത മൃതദേഹം; ഒന്നര മാസത്തോളം പഴക്കമുണ്ടെന്ന് സംശയം, പൊലീസ് സ്ഥലത്തെത്തി

ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ ഹൃദയാഘാതം; തൃക്കരിപ്പൂരിലെ യുവ ഫോട്ടോഗ്രാഫർ പ്രജിത്ത് അന്തരിച്ചു
കാസർകോട്: ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ യുവ ഫോട്ടോഗ്രാഫർ കുഴഞ്ഞുവീണു മരിച്ചു. തൃക്കരിപ്പൂരിലെ ലാബോച്ചെ സ്റ്റുഡിയോ ഉടമ പ്രജിത്ത്(കുട്ടൻ) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി വെള്ളാപ്പിലെ ടർഫിൽ വച്ചാണ് കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

വീട്ടിലെ ജോലിക്കിടെ യുവാവ് ഷോക്കേറ്റു മരിച്ചു
തളിപ്പറമ്പ്: വീട്ടിൽ ഇലക്ട്രിക്കൽ റിപ്പയറിങ് ചെയ്യുന്നതിനിടെ യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പട്ടുവം ഇല്ലം പറമ്പിലെ തച്ചിറാണ്ടി വീട്ടില്‍ ശശിയുടെ മകന് ടി സിബിന് (26) ആണ് മരിച്ചത്. തളിപ്പറമ്പിലെ ജിയോ മൊബൈല്‍

ഇന്നത്തെ പ്രധാന വാർത്തകൾ
1. യു.എസ് – ഇറാൻ സംഘർഷം കടുക്കുന്നു.ഇറാനുമായുള്ള താൽക്കാലിക സമാധാന കരാർ അവസാനിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമായിരിക്കുകയാണ്. സ്ട്രെയിറ്റ് ഓഫ് ഹോർമൂസ് , ബുഷെർ

വീടുകയറി പത്തൊൻപതുകാരിയെ ആക്രമിച്ച സംഭവം: പിതാവിന് പിന്നാലെ മകൻ മിഥുനും അറസ്റ്റിൽ
കൊല്ലം: അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽക്കയറി മർദിക്കുകയും മുറ്റത്തേക്കു വലിച്ചെറിയുകയും ചെയ്ത സംഭവത്തിലെ പ്രതി മിഥുൻ അറസ്റ്റിൽ. ശാലേംപുരം സ്വദേശിനി ഹന്ന ഫിലിപ്പ് രാജിയെ ആക്രമിച്ച കേസിലാണ് യുവാവിനെ പിടികൂടിയത്. കേസിൽ യുവാവിന്റെ പിതാവ് സുനിൽകുമാറിനെ
LOCAL NEWS

ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ ഹൃദയാഘാതം; തൃക്കരിപ്പൂരിലെ യുവ ഫോട്ടോഗ്രാഫർ പ്രജിത്ത് അന്തരിച്ചു
കാസർകോട്: ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ യുവ ഫോട്ടോഗ്രാഫർ കുഴഞ്ഞുവീണു മരിച്ചു. തൃക്കരിപ്പൂരിലെ ലാബോച്ചെ സ്റ്റുഡിയോ ഉടമ പ്രജിത്ത്(കുട്ടൻ) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി വെള്ളാപ്പിലെ ടർഫിൽ വച്ചാണ് കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
STATE NEWS

വീട്ടിലെ ജോലിക്കിടെ യുവാവ് ഷോക്കേറ്റു മരിച്ചു
തളിപ്പറമ്പ്: വീട്ടിൽ ഇലക്ട്രിക്കൽ റിപ്പയറിങ് ചെയ്യുന്നതിനിടെ യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പട്ടുവം ഇല്ലം പറമ്പിലെ തച്ചിറാണ്ടി വീട്ടില്‍ ശശിയുടെ മകന് ടി സിബിന് (26) ആണ് മരിച്ചത്. തളിപ്പറമ്പിലെ ജിയോ മൊബൈല്‍
NATIONAL NEWS

പോക്സോ കേസിലെ പ്രതി ജയിലില്‍ നിന്ന് ഇറങ്ങിയ ഉടനെ കൊന്നത് ആറുപേരെ; ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം പരാതിക്കാരിയെയും കുടുംബത്തെയും കൊലപ്പെടുത്തി, കൂട്ടക്കൊലപാതകത്തില്‍ നടുങ്ങി തെലുങ്കാന
ഹൈദരാബാദ്: പോക്സോ കേസിലെ പ്രതി ഇരയായ 16 കാരിയെ അടക്കം ആറുപേരെ കൊലപ്പെടുത്തി. തെലുങ്കാന ജില്ലയിലെ റംഗാ റെഡ്ഡിയിലാണ് നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്. സംഭവത്തില്‍ പ്രതിയായ റായ്വാലഗുഡ സ്വദേശിയായ രാജു കുമാര്‍(38) ഒളിവില്‍
INTERNATIONAL NEWS

ഇന്നത്തെ പ്രധാന വാർത്തകൾ
1. യു.എസ് – ഇറാൻ സംഘർഷം കടുക്കുന്നു.ഇറാനുമായുള്ള താൽക്കാലിക സമാധാന കരാർ അവസാനിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമായിരിക്കുകയാണ്. സ്ട്രെയിറ്റ് ഓഫ് ഹോർമൂസ് , ബുഷെർ
ENTERTAINMENT NEWS

പ്രശസ്ത പിന്നണി ഗായിക എസ്.ജാനകി അന്തരിച്ചു
ബെംഗളൂരു: പ്രശസ്ത പിന്നണി ഗായിക എസ്.ജാനകി അന്തരിച്ചു. 88 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നു മൈസൂരുവിലായിരുന്നു അന്ത്യം. തെലുങ്ക്, കന്നട, മലയാളം, തമിഴ്, ഹിന്ദി, ഒഡിയ, ബംഗാളി, മറാഠി, തുളു, ഉർദു, ഗുജറാത്തി, പഞ്ചാബി,
CULTURE

നഗരമാലിന്യം- ഹൃദയമാലിന്യം!
നാരായണന് പേരിയ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായത്- നമ്മുടെ രാജ്യത്തെ സുപ്രീംകോടതി ജഡ്ജിമാര്‍ ചില കേസുകള്‍ പരിഗണിക്കുമ്പോള്‍ ഇങ്ങനെ പറയാറുണ്ട്. ആ വിഭാഗത്തില്‍പ്പെട്ട കേസുകളില്‍ മാത്രമാണ് ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരമുള്ള ഏറ്റവും വലിയ ശിക്ഷ- മരിക്കുന്നത്


































