Category: Culture

അവളെന്റെ പെണ്ണ്

അതിരേത്(നോവല്‍)ഭാഗം – 6 കൂക്കാനം റഹ്‌മാന്‍ ജീവിതം മനോഹരമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും സൈനബയുടെ ഓര്‍മ്മകള്‍ മനസ്സിലങ്ങനെ ഇടക്ക് കയറി വരും. ദുരിതപൂര്‍ണ്ണമായ മധുവിധുനാളുകളും അനുഭവിച്ച വേദനകളുമൊക്കെ ഇങ്ങനെ തികട്ടി വരും. അന്ന് ഒരായിരം സ്വപ്നങ്ങളും

ഷര്‍ട്ടിനുള്ളിലെ വെള്ളിക്കെട്ടനും അണ്ടര്‍വെയറിലെ കരിങ്ങണ്ണും; പേടിപ്പെടുത്തിയ രണ്ടു സംഭവങ്ങള്‍

വെള്ളിക്കെട്ടന്‍ പാമ്പ് സംഭവം ഉണ്ടായത് 1967ല്‍ കാസര്‍കോട് അണങ്കൂരില്‍ വെച്ച്. അന്ന് കാസര്‍കോട് കോളേജില്‍ പഠിച്ചു വന്നിരുന്ന കരിവെള്ളൂരിലെയും പരിസര പ്രദേശത്തിലെയും വിദ്യാര്‍ത്ഥികള്‍ താമസിച്ചു വന്നിരുന്നത് അണങ്കൂരിലെ വിവിധ ലോഡ്ജുകളിലായിരുന്നു. ഇപ്പോള്‍ ഡിവെഎസ്പി യായി

തിരുപ്പൂര്‍ ഒറ്റപ്പാളയത്ത് ക്ഷേത്രം പണിയാന്‍ മുസ്ലീങ്ങള്‍ സ്ഥലം സംഭാവനയായി നല്‍കി: നല്ല മനസ്സിനു നന്മ നേര്‍ന്ന് നാട്

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ ഒറ്റപ്പാളയത്ത് ഗണേശ ക്ഷേത്രം നിര്‍മ്മിക്കാന്‍ മുസ്ലിങ്ങള്‍ മൂന്നു സെന്റ് ഭൂമി ക്ഷേത്രത്തിനു സൗജന്യമായി സംഭാവന ചെയ്തു.ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലും ഇവര്‍ നിറഞ്ഞു നിന്നു. കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെട്ട മുസ്ലീംസംഘം ചടങ്ങില്‍ പങ്കെടുക്കാനെത്തിയതു

ബന്ധുവും ശത്രുവും

നാരായണന്‍ പേരിയ ബന്ധുവാര്? ശത്രുവാര്? രണ്ടും വെവ്വേറയല്ല, ഒരാള്‍ തന്നെ. അഥവാ ഒരേ ഇടത്ത് തന്നെ. സന്ദര്‍ഭമാണ് രണ്ടും നിശ്ചയിക്കുന്നത്.രാഷ്ട്രീയ രംഗത്തേക്ക് നോക്കിയാല്‍ മതി, കാര്യം എളുപ്പത്തില്‍ മനസ്സിലാകും. ഇലക്ഷന്‍ കാലത്ത് നമ്മുടെ രാഷ്ട്രീയ

പ്രണാമപൂര്‍വ്വം പിയെ ഓര്‍മ്മിക്കുമ്പോള്‍…

(മെയ് 27 മഹാകവിയുടെ ചരമ ദിനം ) പ്രഭ അജാനൂര്‍ നിളയുടെ മോഹാവേശം അക്ഷരക്കൂട്ടങ്ങളില്‍ ചാലിച്ച്, പ്രകൃതിയുടെ നിത്യകാമുകനായി ഈ ഭൂമി മലയാളത്തിലാകമാനം അലഞ്ഞു നടന്ന കവി മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍. മെയ്

ഭാര്യയുടെ കല്യാണസാരി വിറ്റവന്‍

നോവല്‍ അതിരേത്? (ഭാഗം 5) കൂക്കാനം റഹ്‌മാന്‍ മൂന്നാലു മാസം കോയമ്പത്തൂരില്‍ തന്നെയായി ഞങ്ങളാ ദുരിത ജീവിതം ജീവിച്ചു തീര്‍ത്തു. അതിനിടയിലും അവളുടെ ചികിത്സ ഭംഗിയായി ഞാന്‍ നടത്തിയിരുന്നു.അങ്ങനെ മാസങ്ങള്‍ക്കൊടുവില്‍ അവളുടെ രോഗം ഏകദേശം

വയസ്സന്‍മാരുടെ വര്‍ത്തമാനം

വൈകുന്നേരത്തെ നടത്തം ആഹ്ലാദപ്രദമാണ്. കൂടെ നടക്കാന്‍ പഴയകാല ഫോട്ടോഗ്രാഫറും ആര്‍ട്ടിസ്റ്റുമായ പ്രഭാകരന്‍ കല്ലത്തുമുണ്ടാകും. പാലക്കുന്നു മുതല്‍ വെള്ളച്ചാല്‍ വരെയാണ് സവാരി. ഏകദേശം 3 കി.മീ. വരും. സൊറ പറഞ്ഞു കൊണ്ടുള്ള നടത്തമാണ്. വഴിയില്‍ കണ്ടുമുട്ടുന്ന

‘ജ്ഞാനപ്പാന’യും തോല്‍ക്കുന്നിടം

ഒരാള്‍ക്ക് ഒരു അത്യാഹിതം സംഭവിച്ചു എന്ന് കേട്ടാല്‍ ”അയ്യോ കഷ്ടം! ഇങ്ങനെ പറ്റിപ്പോയല്ലോ പാവത്തിന്” എന്ന് പറയും. അതിന് ഇരയായത് അടുത്തു ബന്ധമോ, പരിചയക്കാരനോ ആകണമെന്നില്ല. ഈ വാര്‍ത്തയോടൊപ്പമാകും അയാളുടെ ഊരും പേരും പോലും

പി കവിതാ പുരസ്‌ക്കാരം ദിവാകരന്‍ വിഷ്ണുമംഗലത്തിന്

കാഞ്ഞങ്ങാട്: മഹാകവി പി.സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പി കവിതാപുരസ്‌ക്കാരം ദിവാകരന്‍ വിഷ്ണുമംഗലത്തിന്. ഇദ്ദേഹത്തിന്റെ അഭിന്നം എന്ന കവിതാ സമാഹാരമാണ് പുരസ്‌ക്കാരത്തിന് അര്‍ഹമായത്. ഇരുപതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാര്‍ഡ്. മഹാകവി പി.കുഞ്ഞിരാമന്‍ നായരുടെ ചരമവാര്‍ഷിക

കാലന്റെ ഗ്യാരന്റി

നാരായണന്‍ പേരിയ അറിയാനും അറിഞ്ഞ് പ്രതികരിക്കാനും മനുഷ്യന് അഞ്ച് ഇന്ദ്രീയങ്ങള്‍. കണ്ടറിയാന്‍ കണ്ണ്; കേട്ടറിയാന്‍ കാത്; മണത്തറിയാന്‍ മൂക്ക്; രുചിച്ചറിയാന്‍ നാക്ക്; തൊട്ടറിയാന്‍ ത്വക്ക് (തൊലി). ഈ പഞ്ചേന്ദ്രിയങ്ങളില്‍ ഏതെങ്കിലും ഒന്നോ, അതിലധികമോ ശേഷിക്കുറവുള്ളതാണെങ്കില്‍

You cannot copy content of this page