‘ഒരാളെ കൊല്ലാന്‍ ആഗ്രഹിച്ചിരുന്നില്ല, കൊല്ലുന്നതിന് മുമ്പ് കൂട്ടക്കൊലയെക്കുറിച്ച് കാമുകിയോട് സംസാരിച്ചിരുന്നു, എങ്ങനെ ഇനി ജീവിക്കുമെന്ന് ചോദിച്ച ഫര്‍സാനയെ ചുറ്റികയ്ക്ക് അടിച്ചു വീഴ്ത്തി, സഹോദരനെയും കാമുകിയെയും കൊലപ്പെടുത്താനുള്ള ധൈര്യത്തിന് വേണ്ടി മദ്യപിച്ചു’; വെഞ്ഞാറമൂട് കൂട്ടകൊലക്കേസിലെ പ്രതി അഫാന്റെ മൊഴി പുറത്ത്

പിതൃമാതാവിന്റെ മാല വിറ്റ കാശുകൊണ്ട് മദ്യപിച്ചു, 40,000 രൂപ കടക്കാര്‍ക്ക് അയച്ചു നല്‍കി, ബാക്കി തുക അഫാന്‍ സഹോദരന്റെ മൃതദേഹത്തിന് സമീപം വലിച്ചെറിഞ്ഞു, സാമ്പത്തിക പ്രതിസന്ധിയാണ് കൊലയ്ക്ക് പിന്നിലെന്ന് ഉറപ്പിച്ച് പൊലീസ്

Scroll to top

You cannot copy content of this page